കാള കുത്താന്‍ വന്നിട്ടും അനങ്ങാതെ നിന്ന ധ്യാന്‍; കഥ പങ്കുവെച്ച് ബിനു അടിമാലി

നടന്‍ ധ്യാന്‍ ശ്രീനിവാസനെ കാള കുത്താന്‍ വന്ന കഥ പങ്കുവെച്ച് ബിനു അടിമാലി. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ബിനു അടിമാലി മനസ് തുറന്നത്. ധ്യാനും ബിനുവും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ലൊക്കേഷനില്‍ നടന്ന കഥയാണ് താരം പങ്കുവെക്കുന്നത്.

ബിനു അടിമാലിയുടെ വാക്കുകള്‍

ധ്യാനിനെ കാള കുത്താന്‍ വരുന്നൊരു രംഗമുണ്ട്. രാത്രിയാണ് ഷൂട്ട് നടക്കുന്നത്. പെട്ടെന്ന് ഇതിന്റെ കയര്‍ വിട്ടു പോയി. രാജമാണിക്യത്തിലേത് പോലെ വരച്ച് വച്ചത് പോലെയുള്ള കൊമ്പക്കെയുള്ള കാളയാണ്. എല്ലാവരും ഓടി. ധ്യാന്‍ ഭായ് മാത്രമിങ്ങനെ നില്‍ക്കുകയാണ്. ധീരനായിട്ട്.

കാള വരുന്നത് കണ്ടതും എല്ലാവരും സൈഡിലേക്ക് ഓടി. ഓടി വരുന്നതിനിടെ കണ്ട മറ്റൊരു കാളയെ കുത്തിമറിച്ചിട്ടൊക്കെയാണ് വരുന്നത്. ഞാനൊക്കെ ഓടിയിട്ട് രണ്ട് ദിവസം കൊണ്ടാണ് തലയിലെ മണലൊക്കെ എടുത്ത് കളഞ്ഞത്.

എല്ലാവരും ഓടി പോയിട്ടും ധ്യാന്‍ ഭായ് മാത്രമിങ്ങനെ നില്‍ക്കുന്നത് കണ്ടപ്പോള്‍ നിങ്ങളെ സമ്മതിച്ചുവെന്നൊക്കെ പറഞ്ഞു. അപ്പോഴാണ് സംഭവം അറിയുന്നത്. പുള്ളി മരവിച്ച് നിന്നു പോയതാണ്. ഓടാന്‍ പറ്റിയില്ല പേടിച്ചിട്ട്. ഞങ്ങളെല്ലാം ഓടി വീട്ടില്‍ കയറിയിട്ട് നോക്കുമ്പോള്‍ ധ്യാന്‍ വാടാ എന്ന് പറഞ്ഞ് നില്‍ക്കുകയാണ്. ഷോക്ക് ആയിട്ട് അനങ്ങാന്‍ പറ്റാതായിപ്പോയി.

Latest Stories

ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണ്; ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് ഈ ഭേദഗതി

കോവിഡ് രണ്ടാം തരംഗത്തിന്റെ സത്യവും തെറ്റായ കണക്കും: ഇന്ത്യ തെറ്റിദ്ധരിപ്പിക്കപ്പെട്ട അപകടകരമായ അനുമാനം

'മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍'; ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് മികച്ച ഭരണത്തിനുള്ള ശിക്ഷയെന്ന് ശശി തരൂര്‍

'സൈറണടിച്ചിട്ടും മാറാഞ്ഞിട്ടല്ലേ', ഥാറിലെത്തി 5 പേരെ ഇടിച്ചിട്ട ശേഷം ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ എടുത്തവര്‍ക്ക് നേര്‍ക്കും ഭീഷണി

നിതിന്റെ മരണത്തില്‍ പങ്കില്ല; ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി

ട്രംപ് പറഞ്ഞത് പച്ചക്കള്ളം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ, സുരക്ഷാ വീഴ്ചകളെ ചുറ്റിപ്പറ്റി കടുത്ത ചോദ്യങ്ങൾ; സക്തിയിലെ വേദാന്ത പ്ലാന്റ് പൊട്ടിത്തെറി: 14 തൊഴിലാളികളുടെ മരണം

യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നു, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി; ആരുടേയും പക്ഷം പിടിക്കില്ല

മുഖ്യമന്ത്രി ചരടുവലികള്‍ നോക്കികണ്ട് ഹൈക്കമാന്‍ഡ്; പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദേശം; ഖാര്‍ഗെ നേതാക്കളെ വിളിച്ചു

ഞങ്ങൾ തോൽക്കുന്നതിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ല, ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും; ഹാർദിക് പാണ്ഡ്യ