നസീറുദ്ദീന്‍ ഷാ ഗുരുതരാവസ്ഥയില്‍; അഭ്യൂഹങ്ങളെ തള്ളി മകന്‍ വിവാന്‍

ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ തള്ളി മകനും നടനുമായ വിവാന്‍ ഷാ. ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും മരണത്തിന് പിന്നാലെയാണ് നസീറുദ്ദീന്‍ ഷായെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

“”ബാബക്ക് സുഖമാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളെല്ലാം വ്യാജമാണ്. അദ്ദേഹം ആരോഗ്യത്തോടെയിരിക്കുകയാണ്. ഇര്‍ഫാന്‍ ഭായ്, ചിന്റു ജി എന്നിവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു…അവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു…ഇത് നമുക്കെല്ലാവര്‍ക്കും കനത്ത നഷ്ടമാണ്”” എന്നാണ് വിവാന്റെ ട്വീറ്റ്.

“”അദ്ദേഹം രാജ്യത്തിന്റെ നിധിയാണ്. അദ്ദേഹത്തെ ശ്രദ്ധിക്കണം. സുരക്ഷിതരായിരിക്കൂ”” എന്നാണ് ഒരു ആരാധകന്റെ കമന്റ്. ബുധനാഴ്ചയാണ് ഇര്‍ഫാന്‍ ഖാന്‍ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് അന്തരിച്ചത്. വ്യാഴാഴ്ചയാണ് അര്‍ബുദത്തെ തുടര്‍ന്ന് ഋഷി കപൂര്‍ വിട പറഞ്ഞത്.

Latest Stories

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ