ആര്യനെ കാണാന്‍ ഷാരൂഖ് എത്തി, വീഡിയോ

ലഹരി മരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന മകന്‍ ആര്യനെ കാണാന്‍ ഷാരൂഖ് മുംബൈയിലെ ജയിലിലെത്തി. ആര്യനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് കൊണ്ടുപോയ ശേഷം, ജയില്‍ നയങ്ങളും കോവിഡ് പ്രോട്ടോക്കോളുകളും കാരണം അദ്ദേഹത്തിന് മാതാപിതാക്കളെ കാണാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, ഇന്ന് രാവിലെ മുംബൈ ഹൈക്കോടതിയില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

നേരത്തെ, ഒരു റിപ്പോര്‍ട്ട് ഷാരൂഖിന്റെ ഉറ്റ സുഹൃത്തിനെ അധികരിച്ച് പുറത്തുവന്നിരുന്നു. ‘അദ്ദേഹം ദുഃഖിതനും കോപാകുലനുമാണ്. ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നില്ല, നിസ്സഹായനായ ഒരു പിതാവിനെപ്പോലെ തകര്‍ന്നിരിക്കുകയാണ്,’ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്തനായ ഒരു നടന്റെ മൂത്തപുത്രന്‍ എന്ന നിലയില്‍, 1997 ല്‍ ജനിച്ചതു മുതല്‍ ആര്യന്‍ കൗതുകത്തിന്റെ കേന്ദ്രമായിരുന്നു. ആര്യന്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ലണ്ടനിലെ സെവനോക്‌സില്‍ നിന്നാണ് നേടിയത്. ഈ വര്‍ഷം ആദ്യം സതേണ്‍ കാലിഫോര്‍ണിയയിലെ സ്‌കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്, സിനിമാറ്റിക് ആര്‍ട്‌സ്, ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡക്ഷന്‍ ബിരുദം കരസ്ഥമാക്കിയിരുന്നു

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ