വിജയ്‌യും ഷാരൂഖ് ഖാനും എന്റെ ഭാര്യയേയും അമ്മയേയും പോലെ.. അവരെ ഒരിക്കലും തള്ളിപ്പറയില്ല: അറ്റ്‌ലീ

ബോക്‌സ് ഓഫീസില്‍ ബ്ലോക്ബസ്റ്ററായ ‘ജവാന്‍’ 1100 കോടി കളക്ഷന്‍ നേടി ഷാരൂഖ് ഖാന്റെ തന്നെ ‘പഠാന്‍’ എന്ന ചിത്രത്തെ പിന്നിലാക്കയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 600 കോടി രൂപയാണ് ചിത്രം നേടിയത്. ബോളിവുഡ് അരങ്ങേറ്റം ഹിറ്റ് ആയതോടെ പ്രശസ്തിയുടെ കൊടുമുടിയിലാണ് സംവിധായകന്‍ അറ്റ്‌ലീ.

ഇതിനിടെ അടുത്ത സിനിമയില്‍ വിജയ്‌യെ ആണോ ഷാരുഖ് ഖാനെ ആണോ നായകനാക്കുക എന്ന ചോദ്യത്തിന് അറ്റ്ലീ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിജയ്‌യേയും ഷാരൂഖ് ഖാനേയും സ്നേഹിക്കുന്നത് തന്റെ ഭാര്യയേയും അമ്മയേയും സ്‌നേഹിക്കുന്നത് പോലെയാണ് എന്നാണ് അറ്റ്‌ലീ പറയുന്നത്.

”ഒരാള്‍ എന്റെ ഭാര്യയെ പോലെയും മറ്റൊരാള്‍ അമ്മയെ പോലെയുമാണ്. അവരെ ഞാന്‍ ഒരിക്കലും തള്ളിപ്പറയില്ല. ഞാന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്ക് ഒപ്പമാകും ജീവിക്കുക. ഞാന്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത് ദളപതി വിജയ് കാരണമാണ്. അദ്ദേഹം എനിക്ക് തുടര്‍ച്ചയായി സിനിമകള്‍ തന്നു. ഞാന്‍ അദ്ദേഹത്തിന് ഹിറ്റുകള്‍ നല്‍കി.”

”എന്നാല്‍ അദ്ദേഹം എന്നെ ഒരുപാട് വിശ്വസിക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍ വിളിച്ച് സിനിമ ചെയ്യാമെന്ന് പറഞ്ഞാല്‍ രാജ്യത്തെ ഒരുപാട് സംവിധായകര്‍ യെസ് പറയും. പക്ഷേ അദ്ദേഹം എന്നെ വിശ്വസിച്ചു. അത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും അറിയില്ല. അദ്ദേഹത്തിന്റെ വിശ്വാസത്തിലാണ് ഞാന്‍ ജവാന്‍ എടുത്തത്” എന്നാണ് അറ്റ്‌ലീ പറയുന്നത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി