ഇര്‍ഫാന്റെ മരണം എന്തുകൊണ്ടാണ് കൂടുതല്‍ ദാരുണമായി തോന്നുന്നത്: അമിതാഭ് ബച്ചന്‍

ഋഷി കപൂറിന്റെയും ഇര്‍ഫാന്‍ ഖാന്റെയും മരണത്തില്‍ നിന്നും സിനിമാലോകം ഇതുവരെ മുക്തി നേടിയിട്ടില്ല. ഇര്‍ഫാന്‍ ഖാന്‍ ബുധനാഴ്ചയും ഋഷി കപൂര്‍ വ്യാഴാഴ്ചയുമാണ് ലോകത്തോട് വിട പറഞ്ഞത്. ഈറനണിയിക്കുന്ന പോസ്റ്റുമായാണ് സോഷ്യല്‍ മീഡിയയില്‍ അമിതാഭ് ബച്ചന്‍ എത്തിയിയിരിക്കുന്നത്.

“”ഒരു മുതിര്‍ന്ന സെലിബ്രിറ്റിയുടെ മരണം ഒരു ഇളയവന്റെ മരണം..ആദ്യത്തേതിന്റെ സങ്കടം മുമ്പത്തേതിനേക്കാള്‍ തീവ്രമാണ്..എന്തുകൊണ്ട്..? ഇളയത് കൂടുതല്‍ ദാരുണമാണ്…എന്തുകൊണ്ടാണ് ചെറുപ്പക്കാരുടെ നഷ്ടം മുതിര്‍ന്നയാളേക്കാള്‍ കൂടുതല്‍ ദാരുണമായി തോന്നുന്നത്..കാരണം, പിന്നീടുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടതില്‍ നിങ്ങള്‍ വിലപിക്കുന്നു…യാഥാര്‍ത്ഥ്യമാക്കാത്ത സാദ്ധ്യതകള്‍”” എന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചിരിക്കുന്നത്.

ഇര്‍ഫാന്‍ ഖാനൊപ്പമുള്ള ചിത്രവും ഋഷി കപൂറിനൊപ്പമുള്ള ചിത്രങ്ങളും ബച്ചന്‍ പങ്കുവെച്ചിട്ടുണ്ട്. “പികു” ആണ് ഇര്‍ഫാനും ബച്ചനും ഒന്നിച്ചഭിനയിച്ച ചിത്രം. ഋഷിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ ബച്ചന്‍ അഭിനയിച്ചിട്ടുണ്ട്.

https://www.instagram.com/p/B_q-cCqhgPJ/?utm_source=ig_embed

Latest Stories

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം