കോവളം ബീച്ചിന് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്

ഇന്ത്യയിലെ രണ്ട് ബീച്ചുകള്‍ക്കുകൂടി ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കേരളത്തിലുള്ള കോവളം ബീച്ചിനും പുതുശ്ശേരിയുടെ ഈഡന്‍ ബീച്ചിനുമാണ് സര്‍ട്ടിഫിക്കറ്റ്.
ഇതോടെ ഇന്ത്യക്ക് പത്ത് സര്‍ട്ടിഫൈഡ് ബീച്ചുകള്‍ സ്വന്തമായി. അന്താരാഷ്ട്രസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണിത്. കടല്‍ക്കുളിക്കാവശ്യമായ ജലശുദ്ധി, പരിസ്ഥിതി സംരക്ഷണം, സുരക്ഷിതത്വം, സൗകര്യങ്ങള്‍ അടക്കം മുപ്പത്തിമൂന്ന് മാനദണ്ഡങ്ങള്‍സ്ഥാനമാക്കിയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള 4154 ബീച്ചുകളാണ് ലോകത്തുള്ളത്. 615 എണ്ണവുമായി സ്‌പെയിനും 519 മായി തുര്‍ക്കിയുമാണ് മുന്നില്‍.

ശിവരാജ്പൂര്‍-ഗുജറാത്ത്, ഗോഖ്‌ല-ദിയു, കാസര്‍ഗോഡ്- കേരളം, പാദുബിദ്രി-കര്‍ണ്ണാടക, കാപ്പാട്-കേരളം, റുഷികോണ്ട-ആന്ധ്രപ്രദേശ്, ഗോള്‍ഡന്‍ ബീച്ച്-ഒഡീഷ, രാധാനഗര്‍-അന്‍ഡമാന്‍ നിക്കോബാര്‍ എന്നിവ കഴിഞ്ഞ കൊല്ലത്തില്‍ സര്‍ട്ടിഫൈഡ് ചെയ്യപ്പെട്ടിരുന്നു.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി