'ഫോർ ലെവൽ അഷ്വറൻസു'മായി  കല്യാൺ ജൂവലേഴ്‌സ് 

സമീപകാലത്ത് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പരസ്യവാചകം ” വിശാസം അതല്ലേ എല്ലാം” എന്നതായിരുന്നു. സ്വർണ്ണ വ്യാപാര മേഖലയിൽ വിശ്വാസം പിടിച്ചുപറ്റിയ  കല്യാൺ ജൂവലേഴ്‌സ് “ഫോർ ലെവൽ അഷ്വറൻസ്” ആണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇരുപത്തിയൊന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി നൂറ്റിമുപ്പത്തിയേഴ് ഷോറൂമുകളുള്ള കല്യാണിന്റെ  മുതൽക്കൂട്ട് ശക്തമായ നേതൃത്വമാണ്.

എല്ലാ ആഭരണങ്ങളും “ബിസ് ഹാൾമാർക്ക്” ചെയ്യപ്പെട്ടതാണെന്നതും പരിശുദ്ധിയുള്ളതെന്നും സ്റ്റോറുകളിലുള്ള കാരറ്റ് മീറ്ററുകൾ വഴി  ഉറപ്പുവരുത്തുക, എല്ലാ ആഭരങ്ങൾക്കും ആജീവനാന്ത മെയിന്റനൻസ് സൗജന്യമാക്കുക, എല്ലാ ഷോറൂമുകളിലും നിർദ്ദിഷ്ട എക്സ്ചേയ്ഞ്ച് / ബൈ ബാക്ക് സൗകര്യം ഏർപ്പെടുത്തുക,  ആഭരണത്തിലുള്ള സ്വർണ്ണത്തിന്റെ ഭാരം, കല്ലിന്റെ ഭാരം, പണിക്കൂലി, കല്ലിന്റെ വില, എന്നിവ വ്യക്തമായി രേഖപ്പെടുത്തുക  എന്നിവയാണ് ഫോർ ലെവൽ അഷ്വറൻസിൽ വരുന്നത്.

ശ്രീ. ടി. എസ്സ്. കല്യാണരാമൻ ചെയർമാൻ കം മാനേജിംഗ് ഡയറക്ടറും ശ്രീ. ടി.കെ. സീതാറാം ശ്രീ. ടി.കെ. രമേഷ് എന്നിവർ ഡയറക്ടർമാരുമായ പത്തംഗ ഡയറക്ടർ ബോർഡും നിരവധി പ്രൊഫഷണൽസും നേതൃത്വം നൽകുന്ന കല്യാൺ ഗ്രൂപ്പിന് ജൂവലറി രംഗത്തുമാത്രം  കാൽ നൂറ്റാണ്ടിന്റെ സേവനപരിചയമാണുള്ളത്.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും