ബിഹാറില്‍ കോണ്‍ഗ്രസിന്റെ പതനത്തിന് കാരണം എന്തായിരുന്നു?

ഇനിയൊരിക്കലും ഗതിമാറ്റാനാകാത്ത വിധം ബിഹാറില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിട്ടുണ്ടോ?, ഒരു ഘട്ടത്തില്‍ രാജ്യത്തെ മറ്റെല്ലാ ഇടങ്ങളിലുമെന്ന പോലെ കോണ്‍ഗ്രസ് കൈവെള്ളയില്‍ കൊണ്ടുനടന്ന ഒരു സംസ്ഥാനത്ത് മൂന്നര പതിറ്റാണ്ടായി കോണ്‍ഗ്രസിന് മുഖ്യമന്ത്രിയില്ലാത്ത സ്ഥിതി. രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്ന ബിഹാര്‍ അടുത്ത തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ് മഗാഗഡ്ബന്ധന്‍ തേരിലേറി വീണ്ടും ഒരങ്കത്തിന് തയ്യാറെടുക്കുകയാണ്. സീറ്റ് വിഭജനത്തില്‍ ഇന്ത്യ സഖ്യത്തിലുണ്ടാവുന്ന അസ്വാരസ്യവും അത് പരിഹരിക്കാനുള്ള ശ്രമങ്ങളുമെല്ലാം രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ഘട്ടത്തിലും ബിഹാറില്‍ സജീവമാണ്.

ആര്‍ജെഡിയും കോണ്‍ഗ്രസും ചിലയിടങ്ങളില്‍ സൗഹൃദമല്‍സരത്തില്‍ നില്‍ക്കാനടക്കം കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോഴാണ് തീരുമാനമാകുന്നത്. ബിഹാറിലെ 243 സീറ്റുകളില്‍ 143 സീറ്റുകളില്‍ ആര്‍ജെഡി മല്‍സരിക്കുമ്പോള്‍ 61 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. ഇന്ത്യ സഖ്യത്തിലുള്ള സിപിഐഎംഎല്ലിന് 20 സീറ്റും ബാക്കിയുള്ളവ മുകേഷ് സഹാനിയുടെ വിഐപിയ്ക്കുമാണ്. സഖ്യത്തില്‍ കോണ്‍ഗ്രസ് ആര്‍ജെഡിയേക്കാള്‍ ബഹുദൂരം പിന്നില്‍ രണ്ടാംസ്ഥാനക്കാരായത് പെട്ടെന്നുണ്ടായ പാര്‍ട്ടിയുടെ പതനം മൂലമല്ല. കഴിഞ്ഞ മൂന്നര പതിറ്റാണ്ടല്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇല്ലാതെ ബിഹാറിനെ മാറ്റിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിഴവും ബിഹാറിലെ ജാതീയ- സാമുദായിക രാഷ്ട്രീയത്തിന്റെ ഗതിയുമാണ്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം