ഞെട്ടിക്കുന്ന തീരുമാനവുമായി സഞ്ജു; മാച്ച് ഫീയായ ഒന്നര ലക്ഷം ഉപഹാരമായി നല്‍കി

ദക്ഷിണാഫ്രിക്ക എക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ നിന്നും ലഭിച്ച മാച്ച് ഫീ ഗ്രൗണ്ട് ജീവനക്കാര്‍ക്ക് നല്‍കി മലയാളി താരം സഞ്ജു സാംസണ്‍. 4-1നാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അവസാനത്തെ രണ്ട് മത്സരങ്ങളിലാണ് സഞ്ജു ഇന്ത്യക്കായി കളത്തിലിറങ്ങിയത്. മഴയില്‍ മത്സരം മുടങ്ങാനിരിക്കെ വളരെ വേഗത്തില്‍ ഗ്രൗണ്ട് മത്സരത്തിനായി തയാറാക്കിയതിനാലാണ് സഞ്ജു മാച്ച് ഫീ നല്‍കിയിരിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു റണ്ണെടുത്ത് പുറത്തായെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സെടുത്തിരുന്നു. 36 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. അവസാനത്തെ മത്സരത്തിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു മാച്ച് ഫീ ഗ്രൗണ്ട് ജീവനക്കാര്‍ക്ക് നല്‍കാനുള്ള തീരുമാനം സഞ്ജു അറിയിച്ചത്.

ഗ്രൗണ്ട് ജീവനക്കാര്‍ കഠിനാധ്വാനം ചെയ്തത് കൊണ്ട് മാത്രമാണ് മഴ വന്നപ്പോഴും മത്സരങ്ങള്‍ നടത്താന്‍ സാധിച്ചത്. അതിനാലാണ് മാച്ച് ഫീ അവര്‍ക്ക് നല്‍കാനായി തീരുമാനിച്ചതെന്നും സഞ്ജു പറഞ്ഞു. രണ്ട് മത്സരത്തില്‍ നിന്നും ലഭിച്ച 1.5 ലക്ഷം രൂപയാണ് സഞ്ജു ഗ്രൗണ്ട് ജീവനക്കാര്‍ക്ക് നല്‍കിയത്.

Latest Stories

IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുനെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; രജനികാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ

'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ