ജാര്‍വോ കളി തുടരുന്നു; ഇക്കുറി കൈയേറ്റം ഫുട്‌ബോള്‍ കളത്തില്‍

ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി കായിക മത്സരങ്ങള്‍ തടസപ്പെടുത്തുന്ന ശല്യക്കാരനായ ആരാധകന്‍ ഡാനിയേല്‍ ജാര്‍വിസ് ( ജാര്‍വോ 69) കളി തുടരുന്നു. കഴിഞ്ഞ ദിവസം നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ (എന്‍.എഫ്.എല്‍, അമേരിക്കന്‍ ഫുട്‌ബോള്‍) ഒരു മത്സരത്തിനിടെ ജാര്‍വോ വീണ്ടും തനിനിറം കാട്ടി. നേരത്തെ ക്രിക്കറ്റ് മത്സരങ്ങളും ജാര്‍വോ തടസപ്പെടുത്തിയിരുന്നു.

എന്‍.എഫ്.എല്ലിലെ ജാക്‌സ്‌വില്ല ജാഗ്വേഴ്‌സും മിയാമി ഡോള്‍ഫിന്‍സും തമ്മിലെ മത്സരത്തിനിടെയാണ് ജാര്‍വോ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചുകയറിയത്. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന്റെ ലണ്ടന്‍ സ്‌റ്റേഡിയത്തിന്റെ ഗേറ്റ് തകര്‍ത്ത ജാര്‍വോ സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് കൡതടസപ്പെടുത്തുകയായിരുന്നു.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കിടെ ഒന്നിലധികം തവണയാണ് ജാര്‍വോ ഗ്രൗണ്ടില്‍ കയറിയത്. ഓവലിലും ഹെഡിങ്‌ലിയിലും ജാര്‍വോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിച്ചു. തുടര്‍ന്ന് ഹെഡിങ്‌ലി സ്‌റ്റേഡിയത്തില്‍ ജാര്‍വോയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ