ആ മത്സരം തോറ്റപ്പോൾ നെയ്മർ എന്റെ അടുത്ത് വന്നിട്ട് അങ്ങനെ പറഞ്ഞു, വലിയ ഷോക്കായി അത്; വെളിപ്പെടുത്തി റോഡ്രിഗോ

2022 ഫിഫ ലോകകപ്പിൽ ഡിസംബർ 2ന് കാമറൂണിനെതിരെ 1-0ന് തോറ്റതിന് ശേഷമാണ് നെയ്മർ ജൂനിയർ തനിക്ക് പിന്തുണയുമായി എത്തിയതെന്ന് ബ്രസീൽ ഫോർവേഡ് റോഡ്രിഗോ ഗോസ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ തോറ്റതിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനം കേട്ട ആളാണ് റോഡ്രിഗോ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ബ്രസീലിന്റെ രണ്ടാം നിര എന്ന് വിശേഷിപ്പിക്കാവുന്ന ടീമാണ് കാമറൂണിന് എതിരെ ഇറങ്ങിയത്. മത്സരത്തിൽ ഒരുപാട് നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അത് ഒന്നും ഗോളുകളാക്കി മാറ്റാൻ ടീമിനായില്ല. അതിനാൽ തന്നെ അവസാന നനിമിഷം വാഴാനിയ ഗോളിൽ ടീം തോറ്റു.

സെർബിയയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റ ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ ആഫ്രിക്കൻ ടീമിനെതിരെ കളിച്ചില്ല. എന്നിരുന്നാലും, കളി കാണാൻ അദ്ദേഹം ഉണ്ടായിരുന്നു. 54 മിനിറ്റിന് ശേഷം സുബ്സ്ടിട്യൂറ്റ് ചെയ്യപ്പെട്ട റോഡ്രിഗോ, ഗെയിമിന് ശേഷം പാരീസ് സെന്റ് ജെർമെയ്ൻ താരം തന്നോട് പറഞ്ഞത് പങ്കിട്ടു (ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് വഴി):

“മത്സരത്തിന് മുമ്പ് നെയ്മർ എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി: എനിക്ക് പിന്തുണ നല്കാൻ അദ്ദേഹം ശ്രദ്ധിച്ചു, അദ്ദേഹം എനിക്ക് എന്റെ അധ്യാപകനാണ്. അയാളോട് കൂട്ടി കളിക്കാൻ പറ്റിയത് എനിക്ക് ഒരു ഭാഗ്യമാണ്.”

“മത്സരത്തിനൊടുവിൽ അദ്ദേഹം എന്നെ അഭിനന്ദിക്കുകയും തോൽവി വകവയ്ക്കാതെ നന്നായി കാലിക്കൻ പറയുകയും ചെയ്തു. ആ മത്സരത്തിൽ എന്ത് സംഭവിച്ചുവെന്ന് ചിന്തിക്കരുതെന്നും അത് പിന്നിൽ ഉപേക്ഷിച്ച് മുന്നോട്ട് നോക്കണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക