ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്, നടക്കുന്നത് സമ്പൂർണ ആക്രമണം; നല്ല പേര് നശിപ്പിക്കാൻ ശ്രമിക്കുന്നവരെ അതിന് അനുവദിക്കില്ലെന്ന് ലപോർട്ട

ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട ‘നെഗ്രേറ കേസിൽ’ മൗനം വെടിഞ്ഞു. 2001 നും 2018 നും ഇടയിൽ റഫറിയിംഗ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് ജോസ് എൻറിക്വസ് നെഗ്രേരയ്ക്ക് 7.2 മില്യൺ യൂറോയുടെ ഭീമമായ തുക ബാഴ്‌സ നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നതായിരുന്ന വിഷയം.

ലപോർട്ട ഇപ്പോഴാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ക്ലബ്ബിന്റെ പേര് കളങ്കപ്പെടുത്താനുള്ള ദുഷ്ട മനസ്സിന്റെ തന്ത്രമാണിതെന്ന് പറഞ്ഞു. അദ്ദേഹം പറയുന്നത് ഇങ്ങനെ:

“അസൂയയാൽ പ്രചോദിതരായ ചില ആളുകൾ തെറ്റായ പ്രചാരണങ്ങളിലൂടെ നമ്മുടെ പ്രശസ്തി നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. ബാഴ്‌സലോണ തെറ്റുകാരല്ല, ഞങ്ങൾ എല്ലാ ശക്തിയും ഉപയോഗിച്ച് ക്ലബ്ബിനെ പ്രതിരോധിക്കും. ലാപോർട്ട കൂട്ടിച്ചേർത്തു:

“ഞങ്ങൾ മൂല്യങ്ങളുള്ള ഒരു ക്ലബ്ബാണ്. ഞങ്ങൾ ‘മൂല്യങ്ങൾ’ എന്ന വാക്ക് ഉപയോഗിക്കുന്നത്വെറുതെയല്ല. മറിച്ച് അവ നമ്മുടെ കായിക മികവിന്റെ മാതൃകയുടെ അടിസ്ഥാന ഘടകമായതിനാലാണ്. ”

എന്തായലും ക്ലബ്ബിനെ നേരെ ഉയർന്നിരിക്കുന്ന ആരോപണം വളരെ കടുപ്പമേറിയതാണെന്ന് നിസംശയം പറയാം.

Latest Stories

ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ, പിരിഞ്ഞു പോകുന്നവർക്കുള്ള ആനൂകൂല്യവും കൂട്ടി

കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

'ഇത് രാജ്യസ്നേഹമല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കൂ'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ