കേരളത്തിൽ നിന്നുള്ള രണ്ട് ടീമുകൾ, എന്നിട്ടും സൂപ്പർ കപ്പ് കാണാൻ ആളില്ല; എന്താണ് സംഭവിച്ചത്

ഐഎസ്‌എൽ ടീമുകളും ഐ. ലീഗ് ടീമുകളും മാറ്റുരക്കുന്ന സൂപ്പർ കപ്പ് സ്റ്റേഡിയം കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലും മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലും നടക്കുമ്പോൾ മത്സരങ്ങൾ കാണാൻ ആൾ എത്തുന്നില്ല എന്ന പരാതിയാണ് ആളുകൾക്ക് ഉള്ളത് . എന്തുകൊണ്ട് മത്സരങ്ങൾ കാണാൻ ആൾ എത്തുന്നില്ല എന്നതിന്റെ കാരണത്തിനും വ്യക്തതയില്ല.

ഇപ്പോൾ നോമ്പുകാലം നടക്കുന്നതിനാലാണ് ആൾ എത്താത്തത് എന്നൊരു വാദമുണ്ട്. അങ്ങനെ പറയുന്നവർ അറിയാൻ ഇതുപോലെ ഒരു നോമ്പുകാലത്താണ് മലപ്പുറത്ത് നിറഞ്ഞു കവിഞ്ഞ ആളുകൾക്ക് മുന്നിൽ മത്സരങ്ങൾ നടന്നത്. കേരളത്തിൽ നിന്നുള്ള രണ്ട ടീമുകൾ കളിക്കുന്ന ടൂർണമെന്റ് ആയിരുന്നിട്ടും ആളുകൾ കുറവാണ്. കേരളത്തിന്റെ ആദ്യമത്സരത്തിൽ 11,562 പേർ എത്തിയിരുന്നു. എന്നാൽ ഇതിലും ആളുകൾ കുറവായിരുന്നു എന്നും പറയുന്നു.

ഫുട്‍ബോളിനെ സ്നേഹിക്കുന്ന മണ്ണിൽ കളി നടന്നിട്ടും ഈ അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചില്ല. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് എങ്കിലും നിറഞ്ഞ് കവിഞ്ഞ ഗാലറി പ്രതീക്ഷിച്ച സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റി. പ്രചാരണം മോശമായിരുന്നു എന്നും, ടിക്കറ്റ് വില കൂടുതൽ ആണെന്നുമൊക്കെ പരാതിയുണ്ട്. എന്തായാലും പ്രതീക്ഷിച്ച വീര്യം സൂപ്പർ കപ്പിന് ഇല്ലെന്ന് സാരം.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ