കേരളത്തിൽ നിന്നുള്ള രണ്ട് ടീമുകൾ, എന്നിട്ടും സൂപ്പർ കപ്പ് കാണാൻ ആളില്ല; എന്താണ് സംഭവിച്ചത്

ഐഎസ്‌എൽ ടീമുകളും ഐ. ലീഗ് ടീമുകളും മാറ്റുരക്കുന്ന സൂപ്പർ കപ്പ് സ്റ്റേഡിയം കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലും മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലും നടക്കുമ്പോൾ മത്സരങ്ങൾ കാണാൻ ആൾ എത്തുന്നില്ല എന്ന പരാതിയാണ് ആളുകൾക്ക് ഉള്ളത് . എന്തുകൊണ്ട് മത്സരങ്ങൾ കാണാൻ ആൾ എത്തുന്നില്ല എന്നതിന്റെ കാരണത്തിനും വ്യക്തതയില്ല.

ഇപ്പോൾ നോമ്പുകാലം നടക്കുന്നതിനാലാണ് ആൾ എത്താത്തത് എന്നൊരു വാദമുണ്ട്. അങ്ങനെ പറയുന്നവർ അറിയാൻ ഇതുപോലെ ഒരു നോമ്പുകാലത്താണ് മലപ്പുറത്ത് നിറഞ്ഞു കവിഞ്ഞ ആളുകൾക്ക് മുന്നിൽ മത്സരങ്ങൾ നടന്നത്. കേരളത്തിൽ നിന്നുള്ള രണ്ട ടീമുകൾ കളിക്കുന്ന ടൂർണമെന്റ് ആയിരുന്നിട്ടും ആളുകൾ കുറവാണ്. കേരളത്തിന്റെ ആദ്യമത്സരത്തിൽ 11,562 പേർ എത്തിയിരുന്നു. എന്നാൽ ഇതിലും ആളുകൾ കുറവായിരുന്നു എന്നും പറയുന്നു.

ഫുട്‍ബോളിനെ സ്നേഹിക്കുന്ന മണ്ണിൽ കളി നടന്നിട്ടും ഈ അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചില്ല. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് എങ്കിലും നിറഞ്ഞ് കവിഞ്ഞ ഗാലറി പ്രതീക്ഷിച്ച സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റി. പ്രചാരണം മോശമായിരുന്നു എന്നും, ടിക്കറ്റ് വില കൂടുതൽ ആണെന്നുമൊക്കെ പരാതിയുണ്ട്. എന്തായാലും പ്രതീക്ഷിച്ച വീര്യം സൂപ്പർ കപ്പിന് ഇല്ലെന്ന് സാരം.

Latest Stories

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്