തോൽവിയുടെ ഉത്തരവാദിത്വം എന്റേത് മാത്രം; ബ്രസീൽ പരിശീലകൻ പറയുന്നത് ഇങ്ങനെ

2024 കോപ്പ അമേരിക്കൻ ടൂർണമെന്റിൽ നിന്നും ക്വാട്ടർ ഫൈനൽ റൗണ്ടിൽ തന്നെ ഉറുഗ്വ ബ്രസീലിനെ തോല്പിച്ച് സെമിയിലേക്ക് പ്രവേശിച്ചു. മത്സരത്തിൽ നിന്നും പുറത്തായ ബ്രസീലിനു ഇനിയും കിരീടത്തിനു വേണ്ടി ഉള്ള കാത്തിരിപ്പ് നീളുകയാണ്. കഴിഞ്ഞ 5 വർഷങ്ങളിൽ നടന്ന 3 ടൂർണമെന്റുകളിലും ബ്രസീലിനു കപ്പുയർത്താൻ സാധിച്ചില്ല. 2019 ഇലാണ് അവസാനമായി ബ്രസീൽ കപ്പ് നേടിയത്. ബ്രസീലിന്റെ പരിശീലകനായ ഡോറിവാൽ ജൂനിയറിനു വൻ വിമർശനമാണ് കേട്ടുകൊണ്ട് ഇരിക്കുന്നത്.

ഡോറിവാൽ ജൂനിയറിന്റെ വാക്കുകൾ ഇങ്ങനെ:

” ഇത്തരം ജോലികൾക്ക് വലിയ രൂപത്തിലുള്ള ക്ഷമ തന്നെ ആവശ്യമാണ്. ഞങ്ങൾ പ്രതീക്ഷിച്ച റിസൾട്ട് ഇതല്ല. അത് കൊണ്ട് തന്നെ എല്ലാവരും ഞങ്ങളോട് ക്ഷെമിക്കണം. ഈ റിസൾട്ടിന്റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. പക്ഷെ ഇമ്പ്രൂവ് ആവാനും വികസിക്കാനും ഈ ടീമിന് വലിയ ഒരു അവസരമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു” ഡോറിവാൽ ജൂനിയർ പറഞ്ഞു.

ഡോറിവാൽ ജൂനിയറിനു മുൻപ് ബ്രസീലിന്റെ പരിശീലകൻ ആയത് ടിറ്റെ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത് മികച്ച ടീം ആയിരുന്നു ബ്രസീൽ. നിരവധി തവണകൾ കപ്പുകളും ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴുള്ള പരിശീലകനെതിരെ ഒരുപാട് വിമർശനങ്ങൾ ആണ് വരുന്നത്. അദ്ദേഹത്തെ പുറത്താക്കണം എന്നാണ് ആരാധകരുടെ ആവശ്യം. എന്നാൽ നിലവിൽ പരിശീലകനെ മാറ്റാൻ ഉദ്ദേശം ഇല്ലെന്നും ഡോറിവാൽ തന്നെ തുടരും എന്നാണ് സിപിഎഫിന്റെ തീരുമാനം.

Latest Stories

ഗവർണറും മന്ത്രി പി പ്രസാദും ഇന്ന് വേദി പങ്കിടും; ഭാരതാംബ വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐയും കെഎസ്‍യുവും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നു; സാരമായ കേടുപാടുകള്‍ സംഭവിച്ചു; തുറന്ന് സമ്മതിച്ച് ഇറാന്‍

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദ്ദനം: തിരുവനന്തപുരത്ത് ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസബന്ദ്

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍