പുതിയ പരിശീലകൻ വരുമെന്ന് കേട്ടപ്പോൾ സന്തോഷിച്ച റൊണാൾഡോ നിരാശയിൽ, ഇത്രയും വേണ്ടായിരുന്നു കോച്ച്; സംഭവം ഇങ്ങനെ

പോർച്ചുഗൽ ഫുട്ബോൾ ടീമിന്റെ അടുത്ത മാനേജരായി സ്പാനിഷ് താരം റോബർട്ടോ മാർട്ടിനെസിനെ നിയമിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. ഈ ഡീൽ ഉടനെ നടക്കുമെന്ന റിപോർട്ടുകൾ ഒരു പക്ഷെ ഏറ്റവുമധികം വേദനിപ്പിക്കുക സൂപ്പർ താരം റൊണാൾഡോയെ ആയിരിക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.

മുൻ ബെൽജിയം മാനേജർ ഒരു യുവ ടീമിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതിനാൽ മാർട്ടിനെസിന്റെ നിയമനം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മോശം വാർത്തയായിരിക്കാം. യുവതാരങ്ങൾക്കൊപ്പം അടുത്ത ലോകകപ്പ് മുൻനിർത്തി ഉയർത്തുന്ന പുതിയ സ്‌ക്വാഡ് റൊണാൾഡോയെ പോലെ ഉള്ള സീനിയർ താരങ്ങളുടെ വഴിതടയും. അടുത്ത വര്ഷം നടക്കുന്ന യൂറോ ചാംപ്യൻഷിപ് ഉൾപ്പടെ ഉള്ള ടൂർണമെന്റ് റൊണാൾഡോ കളിക്കാൻ ആഗ്രഹിക്കുന്നതാണ്.

റിപ്പോർട്ട് അനുസരിച്ച്, ടീമിലുള്ള യുവാക്കൾ മികച്ച പ്രകടനം നടത്തുന്നതിൽ പോർച്ചുഗൽ ജോലി ഏറ്റെടുക്കുന്നതിൽ മാർട്ടിനെസ് ആവേശഭരിതനായിരുന്നു. ബെർണാഡോ സിൽവ, ജോവോ ഫെലിക്‌സ്, റാഫേൽ ലിയോ എന്നിവരോടൊപ്പം, വലിയ വേദിയിൽ തിളങ്ങാൻ തന്നെയാണ് പരിശീലകന്റെ തീരുമാനം.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി