മെസി അന്ന് കാണിച്ചത് ഏറ്റവും മോശമായ പ്രവർത്തി, പലതും തട്ടിയെടുക്കുന്ന സ്വഭാവമുള്ളവനാണ് അവൻ"; തുറന്നടിച്ച് മുൻ ഡച്ച്‌ താരം

ഡച്ചിന്റെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായിരുന്നു വെസ്‌ലി സ്നൈഡർ. 2010 ഇൽ അദ്ദേഹത്തിന്റെ ഗംഭീര പ്രകടനം കൊണ്ട് ആ വർഷത്തെ ബാലൺ ഡി ഓർ സ്വന്തമാക്കാനിരുന്ന താരമായിരുന്നു അദ്ദേഹം. അന്ന് ഇന്റർ മിലാനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ സ്നൈഡർ സ്വന്തമാക്കിയിരുന്നു. പക്ഷെ ആ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് അർജന്റീനൻ ഇതിഹാസമായ ലയണൽ മെസിയായിരുന്നു.

മെസിക്ക് ബാലൺ ഡി ഓർ കിട്ടിയതിൽ അന്ന് വൻതോതിൽ വിവാദങ്ങൾ ഉണ്ടായിരുന്നു. പുരസ്‌കാരം അർഹിച്ചത് സ്നൈഡറാണ് എന്ന വാദം ഫുട്ബോൾ ലോകത്ത് വളരെയധികം ശക്തമായിരുന്നു. അന്നത്തെ ബാലൺ ഡി ഓർ റോബറി ആയിരുന്നുവെന്നും ഇപ്പോഴും ആളുകൾ അതേക്കുറിച്ച് സംസാരിക്കുന്നതിൽ താൻ ഹാപ്പിയാണ് എന്നുമാണ് വെസ്‌ലി സ്നൈഡർ പറയുന്നത്.

വെസ്‌ലി സ്നൈഡർ പറയുന്നത് ഇങ്ങനെ:

“2010ലെ ബാലൺ ഡി ഓർ റോബറിയായിരുന്നു.  പക്ഷേ സത്യം പറഞ്ഞാൽ ഞാൻ ഹാപ്പിയാണ്. കാരണം ഈ 2024ലും ആളുകൾ അതേക്കുറിച്ച് സംസാരിക്കുന്നു. 2010ൽ നിങ്ങൾ റോബ് ചെയ്യപ്പെട്ടു എന്ന് പലരും എന്നോട് ഇപ്പോഴും പറയുന്നുണ്ട്”

വെസ്‌ലി സ്നൈഡർ തുടർന്നു:

“ഞാൻ അന്ന് അത് നേടിയിരുന്നുവെങ്കിൽ, ഞാൻ കൊള്ളയടിച്ചതാണ് എന്ന് ഇപ്പോഴും ആളുകൾ പറഞ്ഞു നടക്കുമായിരുന്നു. വ്യക്തിഗത പുരസ്കാരങ്ങൾ കൊള്ളാം. പക്ഷേ ടീമിനോടൊപ്പം ഉള്ള നേട്ടങ്ങളാണ് ഏറ്റവും വലുത്. ബാലൺ ഡി ഓർ നേടുന്നതിനേക്കാൾ ഞാൻ വിലമതിക്കുന്നത് ചാമ്പ്യൻസ് ലീഗ് കിരീടത്തിന് തന്നെയാണ് ” വെസ്‌ലി സ്നൈഡർ പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ