"ഫൈനലിൽ ഇത് സംഭവിക്കും എന്ന് ഞാൻ നേരത്തെ പ്രവചിച്ചിരുന്നു"; വെളിപ്പെടുത്തലുമായി അർജന്റീനൻ താരം

2024 കോപ്പ അമേരിക്കൻ ടൂർണമെന്റിൽ ഫൈനലിൽ കൊളംബിയയെ 1-0 ത്തിനു തോല്പിച്ച് ശക്തരായ അര്ജന്റീന വീണ്ടും കപ്പ് ജേതാക്കളായി.
അടുപ്പിച്ച് രണ്ടാം തവണയാണ് അര്ജന്റീന കോപ്പ അമേരിക്കൻ കപ്പ് ഉയർത്തുന്നത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്ജന്റീന കൊളംബിയയെ തോല്പിച്ചത്. അടുപ്പിച്ചു 28 മത്സരങ്ങളാണ് കൊളംബിയ തോൽവി അറിയാതെ മുന്നേറിയിരുന്നത്. അതിൽ പര്യവസാനം അര്ജന്റീനയിലൂടെ സംഭവിച്ചു. മത്സരത്തിൽ ലോ ചെൽസോയുടെ പാസിൽ നിന്നും ലൗറ്ററോ മാർട്ടിനെസിലൂടെയാണ് അർജന്റീനയെ വിജയം നേടിയത്. ഇതിനെ പറ്റി നേരത്തെ തന്നെ പ്രവചനം നടത്തി എന്നാണ് അർജന്റീനൻ താരം അക്യൂഞ്ഞ പറയുന്നത്.

അക്യൂഞ്ഞയുടെ വാക്കുകൾ ഇങ്ങനെ:

” ഫൈനലിൽ ലൗറ്ററോ മാർട്ടിനെസ് ആയിരിക്കും ഗോൾ നേടുന്നത് എന്ന് ഞാൻ നേരത്തെ തന്നെ പ്രെഡിക്ട് ചെയ്തിരുന്നു. ഇതിനെ പറ്റി സഹതാരമായ മാർട്ടിനെസിനോട് ഞാൻ പറഞ്ഞിരുന്നു. ഇത് അത് പോലെ തന്നെ സംഭവിക്കുകയും ചെയ്യ്തു” അക്യൂഞ്ഞ പറഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ അർജന്റീനയുടെ ഡിഫൻസ് വഹിച്ച പങ്ക് വലുതായിരുന്നു. റൊമേറോയുടെയും, ലസാൻഡ്‌റോഡയുടെയും മികച്ച പ്രകടനമാണ് അർജന്റീനയ്ക്ക് വിജയം നേടാൻ സഹായകരമായത്. കൊളംബിയൻ മുന്നേറ്റ നിരയ്ക്ക് തീർത്തും മോശമായ സമയമാണ് അർജന്റീനൻ പ്രധോരോധ ഭടന്മാർ നൽകിയത്. തുടക്കം മുതലേ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയത്. ടൂർണമെന്റിൽ ഗോൾഡൻ ബൂട്ട് ജേതാവായത് അർജന്റീനയുടെ ലൗറ്ററോ മാർട്ടിനെസ്സ് ആണ്. ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടിയത് അവരുടെ തന്നെ ഗോൾ കീപ്പർ എമിലാനോ മാർട്ടിനെസ്സും. മത്സരത്തിലെ മികച്ച താരം ആയി തിരഞ്ഞെടുക്കപ്പെട്ടത് കൊളംബിയയുടെ ജെയിംസ് റോഡ്രീഗസാണ്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്