പ്രായത്തെ വെല്ലുന്ന പ്രകടനം; റൊണാൾഡോയുടെ മികവിൽ വീണ്ടും അൽ നാസർ

ലോകത്തിലെ ഏറ്റവു മികച്ച ഫുട്ബോൾ താരമാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത ഫെബ്രുവരിയിൽ 40 വയസ് തികയുകയാണ് റൊണാൾഡോയ്ക്ക്. കാലം എത്ര കഴിഞ്ഞാലും അദ്ദേഹം തന്റെ ഫോമിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല. അതിനു തെളിവാണ് ഇന്നലെ സൗദി പ്രൊ ലീഗിൽ നടന്ന മത്സരം സൂചിപ്പിക്കുന്നത്.

ഇന്നലെ ഡമാക് എഫ് സിക്ക് എതിരെ നടന്ന കളിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അൽ നാസർ വിജയിച്ചു. റൊണാൾഡോയാണ് ടീമിന്റെ രണ്ട് ഗോളുകളും നേടിയത്. 17-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ, 79-ാം മിനിറ്റിലാണ് രണ്ടാമത്തെ ഗോൾ നേടിയത്.

നേരത്തെ നടന്ന മത്സരത്തിൽ അൽ ഗരാഫക്ക് എതിരെ റൊണാൾഡോ രണ്ട് ഗോളുകൾ നേടിയിരുന്നു. പെനാലിറ്റിയിലൂടെ റൊണാൾഡോ തന്റെ കാരിയറിൽ 170 ഗോളുകളാണ് നേടിയിരിക്കുന്നത്. ഇതോടെ തന്റെ ഫുട്ബോൾ യാത്രയിൽ റൊണാൾഡോ 915 ഗോളുകൾ ആണ് നേടിയിരിക്കുന്നത്. 2024-25 സീസൺ സൗദി പ്രോ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പട്ടികയിൽ ക്രിസ്റ്യാനോയാണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 9 ഗോളുകളാണ് താരം നേടിയിരിക്കുന്നത്.

Latest Stories

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ