എൻ്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല, അത് ഗോൾ തന്നെ; യോഗത്തിൽ സ്വയം ന്യായീകരിച്ച് ക്രിസ്റ്റൽ ജോൺ

ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ തള്ളി. കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതി അന്വേഷിച്ച ഫെഡറേഷൻ ഗോൾ അനുവദിച്ചതിൽ പിഴവൊന്നും ഇല്ലെന്നുള്ള നിഗമനത്തിലാണ് എത്തിയത്.

അതേസമയം, സീസണ്‍ പൂര്‍ത്തിയായതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കൊച്ചിയിലെ ടീം ക്യാമ്പ് വിട്ടു. വിദേശതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങി. മത്സരം വീണ്ടും നടത്തണമെന്നും റഫറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയത്. എന്നാൽ മത്സരത്തിൽ പിഴവുകൾ ഇല്ലെന്നും തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നുമാണ് ബാംഗ്ലൂർ എഫ് സി പറഞ്ഞത്.

റഫറി ക്രിസ്റ്റൽ ജോണും യോഗത്തിൽ പങ്കെടുത്തിരുന്നു, തന്റെ ഭാഗത്ത് തെറ്റില്ലെന്നും അത് നിയമപരമായി ഗോൾ ആയിരുന്നു എന്നുമുള്ള വാദമാണ് ക്രിസ്റ്റൽ ഉന്നയിച്ചത്. റഫറിയുടെ തീരുമാനത്തിൽ പിഴവുണ്ടെന്നാണ് മുൻ റഫറിമാർ അടക്കം വാദിച്ചത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്നു', യൂത്ത് കോൺഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം

ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്, ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം, തുറന്നടിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഉപഭോക്താക്കൾക്ക് 12.62% വരെ മികച്ച നേട്ടം ലഭിക്കുന്നു, ഐസിഎൽ ഫിൻകോർപിന്റെ പുതിയ എൻസിഡി ഇഷ്യൂ ജൂലൈ 31 മുതൽ

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

'അമ്മ' തെരഞ്ഞെടുപ്പ്: സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെന്ന് സലിം കുമാർ, അത് സമൂഹത്തിനുള്ള നല്ല സന്ദേശമാകുമെന്നും നടൻ

'കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം'; വിമർശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

ആ സൂപ്പർതാരമില്ലെങ്കിൽ എൽസിയു പൂർണമാകില്ല, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവും'; കേരളത്തിൽ ബിജെപി നേതാക്കൾ മുഖംമൂടി അണിഞ്ഞിരിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

കൊവിഡ് കാലത്ത് ജീവൻ പോലും നോക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ ചിത്രമായിരുന്നു അത്, സൂര്യ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

എല്ലാം ചാറ്റ്ജിപിടിയോട് പറയുന്നവരാണോ? സൂക്ഷിക്കുക..