നവോമി ഗിർമ വനിതാ ഫുട്ബോളിലെ ആദ്യ മില്യൺ ഡോളർ താരം; സാൻ ഡിയാഗോയിൽ നിന്ന് ചെൽസിയിലേക്കുള്ള ചരിത്ര ട്രാൻസ്ഫർ

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻഡർ നവോമി ഗിർമ സാൻ ഡിയാഗോ വേവിൽ നിന്ന് ചെൽസിയിലേക്ക് ട്രാൻസ്ഫർ നടത്തിയതിന് ശേഷം വനിതാ ഫുട്ബോളിലെ ആദ്യത്തെ ദശലക്ഷം ഡോളർ കളിക്കാരിയായി ചരിത്രം സൃഷ്ട്ടിച്ചു. ട്രാൻസ്ഫർ തുക വെളിപ്പെടുത്തിയിലെങ്കിലും ഗിർമയെ സൈൻ ചെയ്യുന്നതായി ചെൽസി ഫുട്ബോൾ ക്ലബ് പ്രഖ്യാപിച്ചു.

എന്നാൽ ഇംഗ്ലീഷ് ചാമ്പ്യൻമാർ കൈമാറ്റത്തിനായി 900,000 പൗണ്ട് (1.1 മില്യൺ ഡോളർ) ചെലവഴിച്ചതായി ദി അത്ലറ്റിക്കും ബിബിസിയും റിപ്പോർട്ട് ചെയുന്നു. കഴിഞ്ഞ വർഷം മാഡ്രിഡ് CFF-ൽ നിന്ന് സാംബിയ സ്‌ട്രൈക്കർ റേച്ചൽ കുന്ദനൻജിയെ സൈൻ ചെയ്യാൻ ബേ എഫ്‌സി നൽകിയ 788,000 ഡോളറിൻ്റെ തുകയായിരുന്നു മുൻ ലോക റെക്കോർഡ്.

2020-ൽ ഡെന്മാർക്ക് ഫോർവേഡ് പെർണില്ലെ ഹാർഡറിനും ($355,000) കഴിഞ്ഞ വർഷം കൊളംബിയ ഫോർവേഡ് മെയ്‌റ റാമിറസിനും ($542,000) ശേഷം ചെൽസി ഒരു താരത്തിനായി ലോക റെക്കോർഡ് തുക അടക്കുന്നത് ഇത് മൂന്നാം തവണയാണ്. 24-കാരിയായ ഗിർമ 2026 വരെ വേവുമായി കരാറിലേർപ്പെട്ടിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ