ലിവർപൂളിൽ അവസാന മത്സരത്തിനൊരുങ്ങി മുഹമ്മദ് സലാഹ്

കളിക്കുന്ന കാലത്ത് തന്നെ ലിവർപൂളിന്റെ ഇതിഹാസമായി മാറിയ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ് ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന സൂചന നൽകുന്നു. ഈയിടെ നൽകിയ അഭിമുഖത്തിലാണ് താരം ലിവർപൂളിൽ പുതിയ കരാറുമായി ബന്ധപ്പെട്ട് പുരോഗമനമൊന്നുമില്ല എന്ന് സൂചിപ്പിച്ചത്. നിലവിൽ സലാഹ് തൻ്റെ കരാറിൻ്റെ അവസാന ആറ് മാസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ വേനൽക്കാലത്ത് കരാർ അവസാനിക്കുമ്പോൾ ഫ്രീ ട്രാൻസ്ഫറിൽ ഇംഗ്ലീഷ് ഇതര ക്ലബ്ബുകളുമായി അദ്ദേഹത്തിന് ചർച്ച നടത്താം.

ഇത് ആൻഫീൽഡിലെ തൻ്റെ അവസാന സീസണാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, അദ്ദേഹം സ്കൈ സ്‌പോർട്‌സിനോട് പറഞ്ഞു: “ഇതുവരെയുള്ള അവസ്ഥ വെച്ച്, അതെ. ഇത് അവസാനത്തെ ആറ് മാസമാണ്.

“അവിടെ (ക്ലബ്ബിൽ) ഒരു പുരോഗതിയും ഇല്ല, ഞങ്ങൾ ഒരു പുരോഗതിയിൽ നിന്നും വളരെ അകലെയാണ്. “അതിനാൽ, നമുക്ക് കാത്തിരുന്ന് കാണേണ്ടതുണ്ട്.” ഈ സീസണിൽ പ്രീമിയർ ലീഗ് നേടാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം കൂട്ടിച്ചേർത്തു: “ഇത് ക്ലബ്ബിലെ എൻ്റെ അവസാന വർഷമാണ്, അതിനാൽ നഗരത്തിനായി എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.”

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ