അടയാളപ്പെടുത്തുക കാലമേ ... ഇത് കാല് നക്കിയവൻ ശൂന്യാകാശത്തേക്ക് പോകുന്ന സമയം; ഷൈജു ദാമോദരന്‍ എയറിൽ... വീഡിയോ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇവാന്‍ കലിയുഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച് എയറിൽ കയറി കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. കലിയുഷ്‌നിയുമായുള്ള അഭിമുഖത്തിനിടെയാണ് ഷൈജു താരത്തിന്റെ കാലില്‍ ചുംബിച്ചത്.

കഴിഞ്ഞ മത്സരത്തിൽ ഇവാൻ ഗോൾ നേടിയ ശേഷം ആ ഗോൾ – ലോകോത്തരം എന്നും ഇത് പോലെ ഒന്നും ഇനി കാണില്ല എന്നുമൊക്കെ ഷൈജു പറഞ്ഞിരുന്നു. എന്തിരുന്നാലും അഭിമുഖത്തിൽ കാലിൽ ചുംബിച്ച ശേഷം ഇത് കേരളത്തിന്റെ ഉമ്മ ആണെന്ന് ഷൈജു പറഞ്ഞു. ഇതാണ് മലയാളികളെ ചൊടിപ്പിച്ചത്.

തനിക്ക് ഉമ്മ വെക്കണമെങ്കിൽ താൻ വെക്കുക, അല്ലാതെ അതിനിടയിൽ കേരളത്തെ കൊണ്ടുവരേണ്ട എന്നുമൊക്കെ ആരാധകർ പറയുന്നു. ഇവാൻ നേടിയ ഗോൾ മികച്ചതാണെന്നും അതിനേക്കാൾ നല്ല ഗോളുകൾ പിറക്കുമെന്നും താൻ ഖത്തറിൽ പോകാതിരുന്നത് നന്നായെന്നുമൊക്കെ ആരാധകർ പറയുന്നുണ്ട്. ഖത്തറിൽ പോയാൽ തനിക്ക് കാല് നക്കാൻ മാത്രമേ സമയം ഉണ്ടാകു എന്നും ആളുകൾ പറയുന്നു.

ഷൈജുവിന്റെ യൂട്യൂബ് ചാനലിൽ വന്ന അഭിമുഖം ഇതിനോടകം തന്നെ ട്രോളന്മാർ ഏറ്റെടുത്തു.

Latest Stories

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്