കഴിഞ്ഞ വർഷം ബാലൺ ഡി ഓർ നേടാൻ മെസിയെക്കാൾ യോഗ്യത റൊഡ്രിക്കായിരുന്നു: കാർലോ അൻസലോട്ടി

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ലോകമെമ്പാടും വലിയ വിവാദങ്ങളിലേക്ക് പോയി.

റയൽ മാഡ്രിഡ് പരിശീലകനും താരങ്ങൾക്കും വേറെയും പുരസ്‌കാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പരിശീലകനായ കാർലോ അൻസലോട്ടിയും, സഹ താരങ്ങളും ചടങ്ങ് ബഹിഷ്കരിച്ചതോടെ ആ കാറ്റഗറി പുരസ്‌കാരങ്ങൾ കൊടുക്കുന്നത് നടന്നിരുന്നില്ല. എന്ത് കൊണ്ടാണ് റയൽ മാഡ്രിഡ് ചടങ് ബഹിഷ്കരിച്ചത് എന്നതിനെ കുറിച്ച് റയൽ മാഡ്രിഡ് പരിശീലകൻ സംസാരിച്ചിരിക്കുകയാണ്.

കാർലോ അൻസലോട്ടി പറയുന്നത് ഇങ്ങനെ:

” ബാലൺ ഡി ഓർ ചടങ്ങ് ബഹിഷ്കരിച്ചത് ഒരു തെറ്റായ തീരുമാനമായി ഞാൻ കാണുന്നില്ല. വിനീഷ്യസ് ബാലൺ ഡി ഓർ ജേതാവാണെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. അതിന്റെ അർഥം ഞങ്ങൾ റോഡ്രിയെ ബഹുമാനിക്കുന്നില്ല എന്നല്ല. കഴിഞ്ഞ വർഷം ബാലൺ ഡി ഓർ നേടാൻ മെസിയെക്കാൾ യോഗ്യത ഉണ്ടായിരുന്നത് റൊഡ്രിക്കായിരുന്നു” കാർലോ അൻസലോട്ടി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ