എന്തിനാണ് ഇന്ത്യയ്ക്ക് ഈ കാലിത്തൊഴുത്ത് ലീഗ്, ക്ലബ് വിറ്റ് രക്ഷപ്പെടുകയായിരുന്നെന്ന് ബജാജ്

ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രഫഷണല്‍ ലീഗുകളില്‍ ഒന്നായ ഐലീഗിനെതിരെ ആഞ്ഞടിച്ച് മിനര്‍വ്വ പഞ്ചാബ് എഫ്‌സി ഉടയായിരുന്നു രഞ്ജിത്ത് ബജാജ്. ഐലീഗില്‍ കളിക്കുന്നത് ദുരന്തമാണെന്നും ഫുട്‌ബോള്‍ അധികാരികളൊന്നും ഐലീഗിന് എന്തെങ്കിലും പരിഗണന നല്‍കുന്നതായി തോന്നുന്നില്ലെന്നും ബജാജ് പറയുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അവസാന കാല ചര്‍ച്ചകളില്‍ നിന്നും തന്നെ തനിയ്ക്ക് ഇക്കാര്യം മനസ്സിലായെന്നും ഐ ലീഗിന് മൂന്ന് വര്‍ഷങ്ങളിലേക്ക് പ്രൊമോഷന്‍ പോലും ഇല്ലെന്നും ബജാജ് പറയുന്നു.

ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഐലീഗ് വിട്ടതോടെ വരും വര്‍ഷങ്ങളില്‍ ടെലിവിഷന്‍ ടെലികാസ്റ്റ് പോലും ഐലീഗിന് ഉണ്ടാകില്ലെന്ന് പറയുന്ന ബജാജ്, ടീമുടമകള്‍ക്ക് ധനനഷ്ടം മാത്രമായിരിക്കും ഇവിടെ ഉണ്ടാകുകയെന്നും കൂട്ടിചേര്‍ത്തു. ഐലീഗിലൂടെ ഏഷ്യന്‍ ടൂര്‍ണമെന്റുകളിലേക്ക് യോഗ്യത ഇല്ലെന്നും എന്നാല്‍ റിലഗേഷന്‍ ഉണ്ടെന്നും ബജാജ് പറയുന്നു.

ഡെമ്പോ ക്ലബ് മുമ്പ് ചെയ്തത് പോലെ ഐലീഗ് വേണ്ടെന്ന് വെച്ച് മികച്ചൊരു അക്കാദമി തുടങ്ങാനാണ് തന്റെ പ്ലാനെന്നും അതിനാലാണ് മിനര്‍വ പഞ്ചാബിനെ വിറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി