അർജന്റീനയെ ഞാൻ പിന്തുണച്ചില്ല, ആ ടീമിനെയാണ് ഞാൻ പിന്തുണച്ചത്; വെളിപ്പെടുത്തി അർജന്റീനയുടെ ഇതിഹാസം; പറഞ്ഞത് മെസിയുടെ മുൻ സഹതാരം

ഫിഫ ലോകകപ്പിൽ താൻ ഫ്രാൻസിനെ ഒരുപാട് പിന്തുണച്ചെന്നും അവരുടെ കളിയാണ് ആസ്വദിച്ചതെന്നും പറഞ്ഞിരിക്കുകയാണ് കാർലോ ടെവസ്. സ്വന്തം രാജ്യം ലോകകപ്പ് ഫൈനൽ കളിക്കുമ്പോൾ പോലും മറ്റൊരു രാജ്യത്തെ പിന്തുണച്ചതിനാൽ വിമർശനമാണ് മുൻ താരം കേൾക്കുന്നത്.

അര്ജന്റീനക്കായിട്ടും ക്ലബ് തലത്തിലും ഒകെ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരം താൻ ലോകകപ്പ്ഫൈനൽ ജയിച്ച ശേഷം മെസിക്ക് മെസേജ് അയച്ചില്ല എന്ന് പറഞ്ഞത് തന്നെ ആരാധകർ ഏറ്റെടുത്ത് വിവാദമാക്കിയിരുന്നു.

2006, 2010 ലോകകപ്പുകളിൽ നാല് മത്സരങ്ങൾ വീതം കളിച്ച അദ്ദേഹം മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്. രണ്ട് തവണയും ലയണൽ മെസ്സി അദ്ദേഹത്തിന്റെ സഹതാരമായിരുന്നു. . 2022 ഫിഫ ലോകകപ്പിൽ അർജന്റീനയുടെ മത്സരങ്ങൾ എങ്ങനെ പിന്തുടർന്നുവെന്ന് സൂപ്പർ മിറ്റർ ഡിപോർട്ടീവോ (എച്ച്/ടി ഒലെ) ചോദിച്ചപ്പോൾ. ഇതിഹാസം മറുപടി പറഞ്ഞത് ഇങ്ങനെ:

“ഞാൻ ലോകകപ്പ് വളരെ കുറച്ച് മാത്രമേ പിന്തുടർന്നിട്ടുള്ളൂ. ഞാൻ ഫ്രാൻസിനെ വളരെയധികം പിന്തുടർന്നു, കാരണം അത് എനിക്ക് ഇഷ്ടപ്പെട്ട ഒരു ടീമായിരുന്നു.”

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ