'അല്‍ രിഹ്ല' എന്നാല്‍ സഞ്ചാരം എന്നര്‍ത്ഥം ; ഖത്തര്‍ ലോക കപ്പില്‍ ഹീറോയാകാന്‍ അഡിഡാസ് ഇറക്കാന്‍ പോകുന്ന സൂപ്പര്‍ താരം

സഞ്ചാരം എന്നതിന്റെ അറബിവാക്കാണ് അല്‍ രിഹ്ല. ലോകകപ്പിലെ എട്ടു മൈതാനങ്ങളിലും ആരാധകരില്‍ തീ കോരിയിട്ട് സഞ്ചരിക്കാന്‍ പോകുന്നത് ഈ പന്തായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ മൈതാനങ്ങളെ കീഴടക്കുക അല്‍ രിഹ്ല എന്നു പേരിട്ടിരിക്കുന്ന പന്താണ്.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പന്ത് എ്ന്നാണ് അല്‍ രിഹ്ലയെക്കുറിച്ച് അഡിഡാസിന്റെ വിശേഷണം. തുടര്‍ച്ചയായ 14-ാം തവണയാണ് അഡിഡാസ് ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക നിര്‍മാതാക്കളാവുന്നത്. 2010 ലോകകപ്പിലെ ജബുലാനി, 2014 ലോകകപ്പിലെ ബ്രസൂക്ക, 2018 ലോകകപ്പിലെ ടെല്‍സ്റ്റാര്‍ 18 എന്നിവയും ഇതിനുമുമ്പ് ആരാധകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

1970 മുതലാണ് ഫുട്‌ബോള്‍ ലോകകപ്പിലെ പന്തുകളുടെ ഔദ്യോഗിക നിര്‍മാണം അഡിഡാസ് ആരംഭിക്കുന്നത്. അടുത്തയാഴ്ച മുതല്‍ പന്ത് യാത്രയാരംഭിക്കും. ദുബായ്, ടോക്യോ, മെക്‌സിക്കോ സിറ്റി, ന്യൂയോര്‍ക്ക് എന്നിങ്ങനെ ലോകത്തുടനീളമായി എ്ട്ടു പ്രമുഖ നഗരങ്ങളില്‍ കൂടി അല്‍ രിഹ്്‌ള യാത്ര നടത്തും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ടൂര്‍ണമെന്റ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം