'അല്‍ രിഹ്ല' എന്നാല്‍ സഞ്ചാരം എന്നര്‍ത്ഥം ; ഖത്തര്‍ ലോക കപ്പില്‍ ഹീറോയാകാന്‍ അഡിഡാസ് ഇറക്കാന്‍ പോകുന്ന സൂപ്പര്‍ താരം

സഞ്ചാരം എന്നതിന്റെ അറബിവാക്കാണ് അല്‍ രിഹ്ല. ലോകകപ്പിലെ എട്ടു മൈതാനങ്ങളിലും ആരാധകരില്‍ തീ കോരിയിട്ട് സഞ്ചരിക്കാന്‍ പോകുന്നത് ഈ പന്തായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ മൈതാനങ്ങളെ കീഴടക്കുക അല്‍ രിഹ്ല എന്നു പേരിട്ടിരിക്കുന്ന പന്താണ്.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പന്ത് എ്ന്നാണ് അല്‍ രിഹ്ലയെക്കുറിച്ച് അഡിഡാസിന്റെ വിശേഷണം. തുടര്‍ച്ചയായ 14-ാം തവണയാണ് അഡിഡാസ് ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക നിര്‍മാതാക്കളാവുന്നത്. 2010 ലോകകപ്പിലെ ജബുലാനി, 2014 ലോകകപ്പിലെ ബ്രസൂക്ക, 2018 ലോകകപ്പിലെ ടെല്‍സ്റ്റാര്‍ 18 എന്നിവയും ഇതിനുമുമ്പ് ആരാധകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

1970 മുതലാണ് ഫുട്‌ബോള്‍ ലോകകപ്പിലെ പന്തുകളുടെ ഔദ്യോഗിക നിര്‍മാണം അഡിഡാസ് ആരംഭിക്കുന്നത്. അടുത്തയാഴ്ച മുതല്‍ പന്ത് യാത്രയാരംഭിക്കും. ദുബായ്, ടോക്യോ, മെക്‌സിക്കോ സിറ്റി, ന്യൂയോര്‍ക്ക് എന്നിങ്ങനെ ലോകത്തുടനീളമായി എ്ട്ടു പ്രമുഖ നഗരങ്ങളില്‍ കൂടി അല്‍ രിഹ്്‌ള യാത്ര നടത്തും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ടൂര്‍ണമെന്റ്.

Latest Stories

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍

മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്; സമുദായങ്ങളെ യൂസ് ആന്‍ഡ് ത്രോ രീതിയില്‍ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാര്‍ത്ഥ വഞ്ചനയെന്ന് പിവി അന്‍വര്‍

വിഡി സതീശന്റേത് ഏകാധിപത്യ പ്രവണത, മുന്നണി മര്യാദ കാണിച്ചില്ല; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം

ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 31പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായി; സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചെന്ന് പിണറായി വിജയന്‍

അവര്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കും; തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

MI VS PBKS: പഞ്ചാബ്- മുംബൈ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ആര് ഫൈനലില്‍ എത്തും, ആ ടീമിന് തന്നെ സാധ്യത, അവര്‍ ആഗ്രഹിച്ച പോലെ സംഭവിക്കും

ന്യൂനപക്ഷ വോട്ടിന് വേണ്ടിയാണ് മമത ബാനര്‍ജി ഓപ്പറേഷന്‍ സിന്ദൂറിനേയും വഖഫ് ആക്ടിനേയും എതിര്‍ക്കുന്നതെന്ന് അമിത് ഷാ; 'പശ്ചിമ ബംഗാളിലെ അതിര്‍ത്തി ബംഗ്ലാദേശികള്‍ക്കായി തുറന്നിട്ട് മമത നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്നു'

പിഎസ്ജി ആരാധകരുടെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷം അക്രമാസക്തമായി, രണ്ട് മരണം, 500ലധികം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

IND VS ENG: ഇംഗ്ലണ്ടിനെതിരെ അവന്‍ തിളങ്ങിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര ലഭിക്കൂ, ആ താരം ഫോഔട്ടായാല്‍ പിന്നെ നോക്കണ്ട, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍