'എന്നാ താൻ കേസ് കൊട്'; കോപ്പ അമേരിക്കൻ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ പരാതി കൊടുക്കാൻ ആരാധകർ

ഇത്തവണത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റ് ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കൊണ്ട് കരുത്തരായ അര്ജന്റീന തങ്ങളുടെ രണ്ടാം കോപ്പ അമേരിക്കൻ ട്രോഫി ഉയർത്തി ചാമ്പ്യന്മാരായി. മത്സരത്തിൽ ഒരു ഗോൾ പോലും ഇരു ടീമുകളും രണ്ടാം പകുതിയിൽ പോലും നേടിയിരുന്നില്ല. 112 ആം മിനിറ്റിലായിരുന്നു ലൗറ്ററോ മാർട്ടിനെസ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. അത്രയും നേരം വരെ മത്സരം തുടർന്നിരുന്നു. എന്നാൽ മത്സരശേഷം സ്റ്റേഡിയത്തിനു പുറത്ത് ഒരുപാട് സംഭവവികാസങ്ങളാണ് നടന്നത്.

കൊളംബിയൻ ആരാധകർ സ്റ്റേഡിയത്തിലേക്ക് അടിച്ച് കേറുകയായിരുന്നു. മതിയായ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷാ സംവിധാനങ്ങളോ മയാമിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇല്ലായിരുന്നു. മത്സരം കാണാൻ ലക്ഷകണക്കിന് ആരാധകർ അവിടെ വന്നിരുന്നു. എന്നാൽ ടിക്കറ്റുകൾ ഉണ്ടായിട്ട് പോലും ഒരുപാട് ആളുകൾക്ക് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. ഈ സംഭവുമായി ബന്ധപ്പെട്ട 27 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തിൽ വെച്ച് തന്നെ 55 പേരെ പുറത്താക്കുകയും ചെയ്യ്തു. ഈ സംഭവത്തിൽ ഒരുപാട് കംപ്ലയിന്റുകൾ കോൺമെബോളിനു ലഭിക്കുന്നുണ്ട്.

ടിക്കറ്റ് ഉണ്ടായിട്ടും ഒരുപാട് ആരാധകർക്ക് മത്സരം കാണാനോ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനോ കഴിഞ്ഞിരുന്നില്ല. ഈ ആളുകളാണ് ഇവർക്കെതിരെ പരാതികൾ നൽകിയിരിക്കുന്നത്. ജാക്കലിന് മാർട്ടിനെസ്സ് എന്ന വ്യക്തിയുടെ കൈയിൽ നാല് ടിക്കറ്റുകൾ ആണ് ഉണ്ടായിരുന്നത്. ഇവർ നാല് പേർക്കും സ്റ്റേഡിയത്തിലേക്ക് കയറാൻ സാധിച്ചിരുന്നില്ല. അത് മൂലം ഇവർക്കു ഇന്ത്യൻ പൈസ നാല് ലക്ഷം രൂപയാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.

ഈ പരാതിയിൽ അവർ നഷ്ടപരിഹാരം ആയി ചോദിക്കുന്നത് 10 ലക്ഷം രൂപയാണ്. കോൺമെബോൾ ഇത് വരെ ഇതിനൊന്നിനും പ്രതികരിച്ചിട്ടില്ല. എന്തായാലും കൂടുതൽ പരാതികൾ ലഭിക്കുന്നതിലൂടെ ഇവർ വലിയ എമൗണ്ട് തന്നെ നഷ്ടപരിഹാരമായി നൽകേണ്ടി വരും. ഈ സംഭവുമായി ബന്ധപ്പെട്ട ഒരുപാട് പരാതികൾ മയാമി കോടതിയിൽ എത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ആരാധകർക്ക് വൻതോതിലുള്ള നഷ്ടപരിഹാരം നൽകേണ്ടി വരും കോൺമെബോൾ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ