എന്നെ ഇപ്പോൾ നിങ്ങൾക്ക് വേണ്ടായിരിക്കും, പക്ഷെ എപ്പോൾ ആവശ്യം ഉണ്ടെങ്കിലും ഒന്ന് വിളിച്ചാൽ മതി ഞാൻ ടീമിനൊപ്പം ഉണ്ടാകും; ഇന്ത്യൻ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഇന്ത്യ മൂന്ന് സ്പിന്നർമാരുമായി സെലക്ടർമാർ മുന്നോട്ട് പോയതിനാൽ, വരാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് 2023-നുള്ള ഇന്ത്യയുടെ പ്രാഥമിക ടീമിൽ ഇടം നേടുന്നതിൽ സൂപ്പർ താരം രവിചന്ദ്രൻ അശ്വിന് പരാജയപ്പെട്ടു. ഇതിന് മുമ്പ് 2011 മുതൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സ്ഥിര സാന്നിധ്യം ആയിരുന്നു അശ്വിൻ.

തന്റെ നീണ്ട കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ നേരിട്ടതിനെക്കുറിച്ച് അശ്വിൻ അടുത്തിടെ സംസാരിച്ചു. തനിക്ക് ക്രിക്കറ്റിനോട് താൽപ്പര്യമുണ്ടെന്നും ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം അത് നൽകാൻ തയ്യാറാണെന്നും വെറ്ററൻ സ്പിന്നർ പറഞ്ഞു. “ഞാൻ കഴിഞ്ഞ 14-15 വർഷമായി ടീം ഇന്ത്യയ്‌ക്കായി കളിക്കുന്നു. എനിക്ക് ഒരുപാട് മികച്ച നിമിഷങ്ങൾ ഉണ്ടാക്കാൻ പറ്റിയിട്ടുണ്ട് . പരാജയങ്ങളുടെ ഭാഗമായിട്ടുണ്ട് ഞാൻ ഒരുപാട് തവണ. അന്ന് ഞാൻ അഭിനവ് ബിന്ദ്രയോട് സംസാരിചിരുനു”നിന്നെക്കാൾ കൂടുതൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.

‘ഞാൻ വിജയിച്ചതിനേക്കാൾ കൂടുതൽ പരാജയപ്പെട്ടിട്ടുണ്ട്. പരാജയങ്ങളുടെ പടുകുഴിയിൽ ഞാൻ വീണിട്ടുണ്ട്. പക്ഷേ ഇന്ത്യൻ ക്രിക്കറ്റിനെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു പച്ചകുത്തിയിട്ടുണ്ട്. നാളെയെങ്കിലും അവർക്ക് എന്റെ സേവനം ആവശ്യമാണെങ്കിൽ, ഞാൻ തയ്യാറാണ്, എന്റെ 100 ശതമാനവും നൽകും. അദ്ദേഹം കൂട്ടിച്ചേർത്തു.

ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ഭാഗം ആണെങ്കിൽ പോലും വൈറ്റ് ബോള് ഫോർമാറ്റിൽ താരം ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമല്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക