"അവൻ എവിടെ?"; ഏഷ്യാ കപ്പിലെ സൂപ്പർ താരത്തിന്റെ അഭാവം ചോദ്യം ചെയ്ത് ദിനേശ് കാർത്തിക്

2025 ഏഷ്യാ കപ്പ് ടീമിൽ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ദിനേഷ് കാർത്തിക്. കോണ്ടിനെന്റൽ കപ്പിനായുള്ള 20 അംഗ ടീമിനെ (അഞ്ച് റിസർവ് കളിക്കാർ ഉൾപ്പെടെ) ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ അയ്യരെ തഴഞ്ഞത് മുൻ കളിക്കാരെ ഞെട്ടിച്ചു. കഴിഞ്ഞ സീസണിൽ 50.33 ശരാശരിയിൽ 604 റൺസ് താരം നേടിയിരുന്നു. 175.07 എന്ന മികച്ച സ്ട്രൈക്ക് റേറ്റും ഉണ്ടായിരുന്നു.

‘ശ്രേയസ് അയ്യർ എവിടെയാണ്? അതൊരു വലിയ ചോദ്യമാണ്. ഇന്ത്യയുടെ ഫലങ്ങൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹം 15 കളിക്കാരുടെ ഭാഗമായിരുന്നില്ല. കഴിഞ്ഞ 20 മത്സരങ്ങളിൽ 17 എണ്ണത്തിലും അവർ വിജയിച്ചു. എന്നാൽ ടി20 ലോകകപ്പ് മനസ്സിൽ വെച്ചുകൊണ്ട് അദ്ദേഹത്തെ അഞ്ച് റിസർവ് കളിക്കാരുടെ ഭാഗമാക്കാതിരുന്നത് ആശ്ചര്യകരമാണ് “, ദിനേശ് കാർത്തിക് പറഞ്ഞു.

“അദ്ദേഹത്തിനെതിരെ വാതിലുകൾ അടയ്ക്കുന്നത് അനീതിയാണ്. ഒരു നായകനെന്ന നിലയിലും സമ്മർദ്ദത്തിൽ ബാറ്ററെന്ന നിലയിലും അദ്ദേഹം എല്ലാം നന്നായി ചെയ്തു “, അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി