പാക് ക്രിക്കറ്റ് താരത്തിന്റെ വീട്ടില്‍ മോഷണം; ലക്ഷങ്ങള്‍ കവര്‍ന്നു

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ വീട്ടില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മോഷ്ടാക്കള്‍ 20,000 യുഎസ് ഡോളറിലധികം മോഷ്ടിച്ചു എന്നാണ് വിവരം. ഇത് ഏകദേശം 55 ലക്ഷത്തിന് മേല്‍ പാകിസ്ഥാന്‍ രൂപ വരും.

മാര്‍ച്ച് അഞ്ചിനും ആറിനും ഇടയില്‍ അര്‍ദ്ധരാത്രിയില്‍ ഹഫീസും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹഫീസിന്റെ ഭാര്യയുടെ അമ്മാവനാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കവര്‍ച്ചയുടെ ദൃശ്യങ്ങളും കൈമാറി.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് ഹഫീസ് ഇപ്പോള്‍ ഉള്ളത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമാണ് അദ്ദേഹം. ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് നിലവില്‍ സെക്കന്റ് ലാസ്റ്റ് സ്ഥാനത്താണ് എന്നതിനാല്‍ ഹഫീസിന് തന്റെ ടീമിനൊപ്പവും കാര്യങ്ങള്‍ സുഖകരമല്ല.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ