ധോണി തന്റെ ചിന്തകള്‍ കളിക്കാരെ അറിയിച്ച രീതി; അപൂര്‍വ്വ ശൈലി വെളിപ്പെടുത്തി ഹര്‍ഭജന്‍ സിംഗ്

എംഎസ് ധോണിക്കും രോഹിത് ശര്‍മ്മയ്ക്കും ഇടയില്‍ മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ധോണിയും രോഹിതും ഇന്ത്യക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. നായകനെന്ന നിലയില്‍ മൂന്ന് ഐസിസി ട്രോഫികളാണ് ധോണി നേടിയത്. മറുവശത്ത്, രോഹിത് അടുത്തിടെ 2024 ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

എന്തുകൊണ്ടാണ് രോഹിത് ധോണിയേക്കാള്‍ മികച്ചതെന്ന് ഹര്‍ഭജന്‍ വിശദീകരിച്ചു. ”ധോണിയേക്കാള്‍ രോഹിത് മുന്നിലാണ്. കളിക്കാരുടെ പദ്ധതികളെക്കുറിച്ച് അറിയാന്‍ അവന്‍ അവരുടെ അടുത്തേക്ക് പോകുന്നു. അവന്റെ സഹപ്രവര്‍ത്തകര്‍ക്ക് അവനുമായി ബന്ധപ്പെടാന്‍ കഴിയും.’

‘എന്നാല്‍ ധോണി വ്യത്യസ്തനായിരുന്നു. അവന്‍ ആരോടും സംസാരിച്ചില്ല. നിശബ്ദതയിലൂടെ ധോണി തന്റെ ചിന്തകള്‍ കളിക്കാരെ അറിയിച്ചു. ടീമംഗങ്ങളുമായി ആശയവിനിമയം നടത്തുന്ന അദ്ദേഹത്തിന്റെ ശൈലിയായിരുന്നു അത്’ ഹര്‍ഭജന്‍ പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍