ചൈനീസ് കമ്പനിയെ കെട്ടുകെട്ടിച്ചു; ഐ.പി.എല്‍  ഇന്ത്യന്‍ വമ്പന്മാര്‍ തിരിച്ചുപിടിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ നിന്നും ചൈനീസ് കമ്പനിയെ കെട്ടുകെട്ടിച്ചു ഇന്ത്യന്‍ വമ്പന്മാര്‍ സ്‌പോണ്‍സര്‍ഷിപ്പ് തിരിച്ചുപിടിച്ചു. ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചൈനീസ് മൊബൈല്‍ കമ്പനി വിവോ മാറി പകരം ടാറ്റാ ഗ്രൂപ്പ് വരും. ഈ വര്‍ഷം മുതല്‍ ഇന്ത്യന്‍ ബിസിനസ് വമ്പന്മാരായിരിക്കും സ്‌പോണ്‍സര്‍മാര്‍.

ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും ഇക്കാര്യം സ്ഥിരീകരിച്ചു. 2018 മുതല്‍ 2022 വരെയുള്ള സ്‌പോണ്‍സര്‍ഷിപ്പ് 2200 കോടിയ്ക്കായിരുന്നു വിവോ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയത്. എന്നാല്‍ 2020 ല്‍ ഗല്‍വാന്‍ താഴ്‌വാരത്ത് ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ ഒരു വര്‍ഷത്തേക്ക് ചൈനീസ് കമ്പനി ഇടവേളയെടുക്കുകയും ഡ്രീം ഇലവണ്‍ പകരം എ്ത്തുകയുമായിരുന്നു.

2021 ല്‍ വിവോ ഐപിഎല്ലിലേക്ക് തിരിച്ചുവരുമെന്ന് ഊഹാപോഹം ഉയര്‍ന്നിരുന്നെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ബിസിസിഐ അവകാശത്തിനായി പുതിയ സ്‌പോണ്‍സറെ തെരയുകയും ഒടുവില്‍ ബിസിസിഐ പുതിയ തീരുമാനം അംഗീകരിച്ചിരിക്കുകയുമാണ്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ