ഏതൊരു കളിക്കാരനും കൊതിക്കുന്ന 'ഡ്രീം റണ്‍' ആണ് സര്‍ഫറാസ് നടത്തുന്നത്!

വൈശാഖ് രവീന്ദ്രന്‍

15 ആം വയസ്സില്‍ അണ്ടര്‍-19 ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടി അത്ഭുതപ്പെടുത്തിയ ഒരു മുംബൈക്കാരന്‍ ഉണ്ട്, സര്‍ഫറാസ് ഖാന്‍. ചെറിയ പ്രായത്തില്‍ തന്നെ ടീമില്‍ എത്തിയത് കൊണ്ട് രണ്ട് U-19 ലോക കപ്പുകളില്‍ കളിക്കാനും (2014 & 2016) അവന് അവസരം കിട്ടി.

ഐപിഎലില്‍ ബാംഗ്ലൂരിനും പഞ്ചാബിനും വേണ്ടി കളിച്ച ചില ഇന്നിങ്‌സുകള്‍ ഒഴിച്ചാല്‍ തന്റെ പ്രതിഭയുടെ നിഴല്‍ മാത്രം എന്ന് പറയാവുന്ന പ്രകടനം മാത്രം.!

പക്ഷേ കഴിഞ്ഞ 2 രഞ്ജി സീസണുകളിലായി ഏതൊരു കളിക്കാരനും കൊതിക്കുന്ന ‘ഡ്രീം റണ്‍’ ആണ് സര്‍ഫറാസ് നടത്തുന്നത്.

കഴിഞ്ഞ സീസണില്‍ 928 ഉം ഈ സീസണില്‍ ഇത് വരെ 867 ഉം റണ്‍സുകളാണ് അവന്‍ നേടിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് അയാള്‍ എത്തിപ്പെടട്ടെ എന്നാശംസിക്കുന്നു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ