സൂപ്പര്‍ ഓള്‍ റൗണ്ടര്‍ പുറത്ത്; വിന്‍ഡീസിന് കനത്ത തിരിച്ചടി

ട്വന്റി20 ലോക കപ്പിലെ നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിന് ഇരുട്ടടിയായി ഓള്‍ റൗണ്ടര്‍ ഫാബിയന്‍ അലന്റെ പരിക്ക്. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ അലന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. വമ്പനടികള്‍ക്ക് പേരുകേട്ട അലന്റെ അഭാവം ലോക കപ്പില്‍ വെസ്റ്റിന്‍ഡീസിന്റെ സാധ്യതകളെ പിന്നോട്ടടിക്കും.

ഫാബിയന്‍ അലന് പരിക്കേറ്റതിനെ തുടര്‍ന്ന് അകീല്‍ ഹുസൈനെ പകരം വിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പകരക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന താരമാണ് ഹുസൈന്‍. പകരക്കാരുടെ നിരയില്‍ ഗയാനക്കാരായ ഇടംകൈയന്‍ സ്പിന്നര്‍ ഗുഡാകേഷ് മോട്ടിക്കും ഇടംനല്‍കി.

ലെഗ് സ്പിന്നറായ അകീല്‍ ഹുസൈന്‍ വിന്‍ഡീസിനായി ഒമ്പത് ഏകദിനങ്ങളും ആറ് ട്വന്റി20കളും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ബോളറാണ് ഹുസൈന്‍. 57 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 36 വിക്കറ്റാണ് ഹുസൈന്റെ സമ്പാദ്യം. റണ്‍സ് വിട്ടു കൊടുക്കാ തിരി ക്കുന്നതില്‍ മിടുക്കനാണെന്നതും ഹുസൈനെ പരിഗണിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ച ഘടകങ്ങളില്‍പ്പെടുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ