മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരുന്ന കത്തുന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നതില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ പരാജയപ്പെട്ടു. രോഹിത് ശര്‍മ്മ തന്റെ അവസാന മത്സരമാണോ വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനായി കളിച്ചത് എന്ന ചോദ്യത്തിന് ബൗച്ചര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. രോഹിത്തിന്റെ വിധിയുടെ മാസ്റ്റര്‍ അദ്ദേഹം തന്നെയാണെന്ന് മാത്രമാണ് ബൗച്ചര്‍ പറഞ്ഞത്.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മുംബൈ ഇന്ത്യന്‍സിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷം 18 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ രോഹിത് അര്‍ദ്ധ സെഞ്ച്വറി നേടി തന്റെ ഭാഗം ഭംഗിയാക്കി. മത്സരശേഷം രോഹിതിന്റെ ഭാവിയെക്കുറിച്ച് ബൗച്ചറോട് ചോദിച്ചപ്പോള്‍ വരുന്ന സീസണെ കുറിച്ച് രോഹിത് ശര്‍മ്മയുമായി സംഭാഷണം നടത്തിയെങ്കിലും 2024 ലെ ടി20 ലോകകപ്പിലാണ് താന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കിയതായി ബൗച്ചര്‍ പറഞ്ഞു.

രോഹിതിന്റെ ഭാവിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. തലേദിവസം രാത്രി ഞാന്‍ അവനോട് സംസാരിച്ചിരുന്നു. സീസണിന്റെ ഒരു അവലോകനം മാത്രമായിരുന്നു അത്. അടുത്തത് എന്താണെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ലോകകപ്പ്’ എന്നാണ്.

എന്നെ സംബന്ധിച്ചിടത്തോളം അവന്‍ സ്വന്തം വിധിയുടെ യജമാനനാണ്. അടുത്ത വര്‍ഷം വരാനിരിക്കുന്നത് ഒരു വലിയ ലേലമാണ്. അടുത്ത വര്‍ഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം- ബൗച്ചര്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി