ഇരട്ടത്താപ്പ് സമീപനം ഒക്കെ ബാക്കി ഉള്ളവർക്ക്, അയാൾ കോഹ്‌ലിയുടെ കാര്യത്തിൽ പറഞ്ഞത് ശരിയല്ലേ; കോഹ്ലി കാരണം അമ്പയർമാർ സമ്മർദ്ദത്തിലായെന്ന് വസീം അക്രം

ഇനി ഒരു തിരിച്ചുവരവില്ല തനിക്ക് വിരമിച്ച് പോയിക്കൂടെ എന്ന് ചോദിച്ചവരുടെ മുന്നിൽ വിക്കറ്റ് കളയാതെ ക്രീസിൽ തന്നെ അവസാനം വരെ ഉണ്ടാകാൻ എന്ന് മാറ്റി പറയിപ്പിക്കാൻ കോഹ്‍ലിക്ക് സാധിച്ചു, ഫോം ഇല്ലാത്തതിന്റെ പേരിൽ വിമർശനം കേട്ട നാളുകളിൽ നിന്ന് ഫോമിന്റെ പരകോടിയിലേക്ക് അയാൾ പഴയ പോലെ മടങ്ങിയെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കോഹ്ലി പ്രതാപകാലത്തെ അനുസരിപ്പിച്ച് കോഹ്ലി മടങ്ങി എത്തിയിരിക്കുന്നു.

ഈ ലോകകപ്പിൽ മൂനാം അർദ്ധ സെഞ്ചുറി നേടിയ കോഹ്ലി വെറും ഒരു തവണ മാത്രമാണ് പുറത്തായത് ഈ ടൂർണമെന്റിൽ. കോഹ്ലി തിളങ്ങാതിരുന്ന മത്സരത്തിലാണ് ഇന്ത്യ തോറ്റതെന്ന് ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശുമായി നടന്ന മത്സരവുമായി ബന്ധപ്പെട്ട കോഹ്ലി ഉൾപ്പെട്ട സംഭവുമായി പ്രതികരണം അറിയിക്കുകയാണ് വസീം അക്രം.

മത്സരത്തിൽ നിശ്ചിത അളവിൽ കൂടുതൽ ഉയര്ന്ന് വന്ന പന്ത് നോ ബോൾ ആണെന്ന് കോഹ്ലി അമ്പയറുമാരെ ബോധ്യപെടുത്തിയിരുന്നു. എന്തായാലും അമ്പയറുമാർ അത് നോ ബോൾ വിളിക്കുക തന്നെ ചെയ്തു, ഇത് നായകൻ ഷക്കിബിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോഹ്‌ലിയോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു.
നിങ്ങൾ നിങ്ങളുടെ ബാറ്റിംഗ് ചെയ്യുക, അമ്പയർമാർ അവരുടെ ജോലി ചെയ്യട്ടെ എന്നാണ് ഷാക്കിബ് പറയുന്നത്.

അക്രം പറഞ്ഞത് ഇങ്ങനെ- നമ്മൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഷാകിബ് പറയുന്നത്. നിങ്ങൾ എന്തെങ്കിലും കാൾ വിളിച്ചാൽ ഉദ്ധാരണത്തിന് നോ ബോള് വൈഡ് ഒകെ നിങ്ങൾ അമ്പയറുടെ മേൽ സമ്മർദ്ദം ചെലുത്താൻ പോകുന്നു, തീർച്ചയായും കോഹ്ലി ഒരു വലിയ ബർണാഡ് തന്നെയാണ് . അതിനാൽ ചിലപ്പോൾ അമ്പയർമാർ സമ്മർദ്ദത്തിലാകും,” എ സ്പോർട്സിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ മുൻ ക്രിക്കറ്റ് താരം പറഞ്ഞു.

പാകിസ്താനുമായി നടന്ന മത്സരത്തിൽ സമാനമായ രീതിയിൽ കോഹ്ലി നോ ബോൾ ആക്ഷൻ കാണിച്ചതും വിവാദമായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ