ഒന്നും രണ്ടുമല്ല 13 തവണ, ക്രിക്കറ്റ് കളത്തിൽ കുഴഞ്ഞ് വീണു സൂപ്പർതാരം; ഇത്തവണ സംഭവിച്ചത് ഇങ്ങനെ

ഹൊബാർട്ടിൽ ടാസ്മാനിയയ്‌ക്കെതിരായ ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ വിക്ടോറിയൻ ക്രിക്കറ്റ് താരം വിൽ പുക്കോവ്‌സ്‌കിയുടെ ഹെൽമെറ്റിൽ പന്ത് കൊള്ളുകയും അതിനാൽ തന്നെ താരം മത്സരം പൂർത്തിയാക്കാൻ സാധിക്കാതെ റിട്ടയേർഡ് ഹർട്ട് ആയി വരുകയും ചെയ്തു. തന്റെ കരിയറിൽ ഇത് പതിമൂന്നാമത്തെ തവണയാണ് താരത്തിന് ഇത്തരത്തിൽ അപകടം സംഭവിക്കുന്നതും കളിക്കളം വിട്ടേണ്ടതായിട്ടും വന്നത്.

റിലേ മെറെഡിത്തിനെ നേരിടുന്ന സമയത്ത് അദ്ദേഹം അടിയേറ്റതിനെ തുടർന്ന് പിച്ചിലേക്ക് വീണു. 26-കാരൻ പെട്ടെന്ന് തന്നെ അസ്വസ്ഥത കാണിച്ചതോടെ അദ്ദേഹത്തോട് ഗ്രൗഡിൽ നുണഞ്ഞ് മടങ്ങാൻ മെഡിക്കൽ സ്റ്റാഫ് നിർദേശിച്ചു.

പുക്കോവ്സ്കി കുറച്ച് സമയത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിന് തുടരാനായില്ല, പകരം പീറ്റർ ഹാൻഡ്സ്കോമ്പിനെ അവർ നിയമിച്ചു. മത്സരത്തിൻ്റെ ശേഷിക്കുന്ന ഭാഗത്ത് ഒരു കൺകഷൻ പകരക്കാരനായി വിക്ടോറിയ ക്യാമ്പെൽ കെല്ലവെയെ പ്ലേയിംഗ് ഇലവനിൽ ചേർത്തു.

“വില്ലിനെ ഞങ്ങളുടെ മെഡിക്കൽ സ്റ്റാഫ് ചികിത്സിക്കുന്നു,” ക്രിക്കറ്റ് വിക്ടോറിയ ഫോക്സ് ക്രിക്കറ്റിനോട് ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

പുക്കോവ്‌സ്‌കി അടുത്തിടെ ന്യൂ സൗത്ത് വെയ്ൽസിനെതിരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ച്വറി നേടി, മൂന്ന് വർഷത്തിനിടെ തൻ്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആയിരുന്നു അത്. ലെസ്റ്റർഷെയറുമായി അദ്ദേഹം തൻ്റെ കന്നി കൗണ്ടി കരാറിലും ഒപ്പുവച്ചു.

പുക്കോവ്സ്കി തൻ്റെ കരിയറിൽ 13 തവണ ഇത്തരത്തിൽ കളത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 2018/19 ൽ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക