ഒന്നും രണ്ടുമല്ല 13 തവണ, ക്രിക്കറ്റ് കളത്തിൽ കുഴഞ്ഞ് വീണു സൂപ്പർതാരം; ഇത്തവണ സംഭവിച്ചത് ഇങ്ങനെ

ഹൊബാർട്ടിൽ ടാസ്മാനിയയ്‌ക്കെതിരായ ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ വിക്ടോറിയൻ ക്രിക്കറ്റ് താരം വിൽ പുക്കോവ്‌സ്‌കിയുടെ ഹെൽമെറ്റിൽ പന്ത് കൊള്ളുകയും അതിനാൽ തന്നെ താരം മത്സരം പൂർത്തിയാക്കാൻ സാധിക്കാതെ റിട്ടയേർഡ് ഹർട്ട് ആയി വരുകയും ചെയ്തു. തന്റെ കരിയറിൽ ഇത് പതിമൂന്നാമത്തെ തവണയാണ് താരത്തിന് ഇത്തരത്തിൽ അപകടം സംഭവിക്കുന്നതും കളിക്കളം വിട്ടേണ്ടതായിട്ടും വന്നത്.

റിലേ മെറെഡിത്തിനെ നേരിടുന്ന സമയത്ത് അദ്ദേഹം അടിയേറ്റതിനെ തുടർന്ന് പിച്ചിലേക്ക് വീണു. 26-കാരൻ പെട്ടെന്ന് തന്നെ അസ്വസ്ഥത കാണിച്ചതോടെ അദ്ദേഹത്തോട് ഗ്രൗഡിൽ നുണഞ്ഞ് മടങ്ങാൻ മെഡിക്കൽ സ്റ്റാഫ് നിർദേശിച്ചു.

പുക്കോവ്സ്കി കുറച്ച് സമയത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിന് തുടരാനായില്ല, പകരം പീറ്റർ ഹാൻഡ്സ്കോമ്പിനെ അവർ നിയമിച്ചു. മത്സരത്തിൻ്റെ ശേഷിക്കുന്ന ഭാഗത്ത് ഒരു കൺകഷൻ പകരക്കാരനായി വിക്ടോറിയ ക്യാമ്പെൽ കെല്ലവെയെ പ്ലേയിംഗ് ഇലവനിൽ ചേർത്തു.

“വില്ലിനെ ഞങ്ങളുടെ മെഡിക്കൽ സ്റ്റാഫ് ചികിത്സിക്കുന്നു,” ക്രിക്കറ്റ് വിക്ടോറിയ ഫോക്സ് ക്രിക്കറ്റിനോട് ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

പുക്കോവ്‌സ്‌കി അടുത്തിടെ ന്യൂ സൗത്ത് വെയ്ൽസിനെതിരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ച്വറി നേടി, മൂന്ന് വർഷത്തിനിടെ തൻ്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആയിരുന്നു അത്. ലെസ്റ്റർഷെയറുമായി അദ്ദേഹം തൻ്റെ കന്നി കൗണ്ടി കരാറിലും ഒപ്പുവച്ചു.

പുക്കോവ്സ്കി തൻ്റെ കരിയറിൽ 13 തവണ ഇത്തരത്തിൽ കളത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 2018/19 ൽ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിട്ടുണ്ട്.

Latest Stories

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ