മഴ മാറി ഗ്രൗണ്ടിൽ എത്തിയ അഫ്ഗാനെ പൊള്ളിച്ച് ലങ്കൻ ജയം, എ ഗ്രൂപ്പിൽ വമ്പൻ ട്വിസ്റ്റ്

എ ഗ്രൂപ് മുഴുവൻ ട്വിസ്റ്റഡ് ട്വിസ്റ്റാണ്, ആദ്യമായി ഈ ടൂർണമെന്റിൽ കളിക്കളത്തിൽ ഇറങ്ങാൻ ബഗാഗ്യം കിട്ടിയ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ച് ടൂർണമെന്റിലെ വളരെ നിർണായകം ആയേക്കാവുന്ന മത്സരം 6 വിയ്ക്കറ്റിന് ജയിച്ച ശ്രീലങ്ക സെമി പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 145 റൺസ് വിജലക്ഷ്യമാണ് 9 പന്തുകൾ ബാക്കി നിൽക്കെ ലങ്കൻ ടീം മറികടന്നിരിക്കുന്നത്

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിരയിൽ ഒരു ബാറ്റ്‌സ്മാനും 30 റൺസ് പോലും നേടാൻ സാധിച്ചില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 28 റൺസെടുത്ത ഓപ്പണർ ഗുർബസാണ് അവരുടെ ടോപ് സ്‌കോറർ. ലങ്കയുടെ അച്ചടക്കമുള്ള ബൗളിങ്ങും അഫ്ഗാനെ ചതിച്ചു. കഴിഞ്ഞ മത്സരത്തിൽ വലിയ വിമർശനം കേട്ട് ഹസരങ്ക 3 വിക്കറ്റോടെ തിളങ്ങി എന്നത് ആശ്വാസകരമായ കാര്യമായിരിക്കും ലങ്കയ്ക്ക്.

മറുപടിയിൽ റഷീദ് ഖാനെയും മുജീബ് റഹ്മാനെയും അൽപ്പം ബഹുമാനിച്ചു ലങ്കൻ നിര വലിയ ബഹളങ്ങൾ ഇല്ലാതെ തന്നെ ലക്‌ഷ്യം മറികടന്നു. 66 റൺസെടുത്ത ധനഞ്ജയ ഡി സിൽവയാണ് അവരെ വിജയവരാ കടത്തിയത്. മുജീബ് റഷീദ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം