Ipl

വീണ്ടും കോവിഡ് ഭീക്ഷണി, ഇന്നത്തെ മത്സരത്തിന്റെ കാര്യം സംശയത്തിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും കോവിഡ് ഭീക്ഷണി. ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ഡൽഹി ക്യാമ്പിൽ തന്നെയാണ് വീണ്ടും കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഡൽഹി – ചെന്നൈ പോരാട്ടം നടക്കുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഡൽഹി ടീം ഐസൊലേഷനിൽ ആണെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്.

ഡൽഹി ക്യാമ്പിൽ ഉണ്ടായിരുന്ന ഒരു നെറ്റ് ബൗളർക്കാണ് രോഗത്തെ പഠിച്ചിരിക്കുന്നത്. അതോടെയാണ് ആസ്ജഹങ്കയുടെ സാഹചര്യം വന്നത്. ഇന്ന് മത്സരത്തിന് മുമ്പ് നടക്കുന്ന ടെസ്റ്റ് റിസൾട്ട് വന്നാൽ മാത്രമേ മത്സരം നടക്കുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കൂ.

സീസണിൽ രണ്ടാം തവണയാണ് ഡൽഹി ടീം ക്വാറന്‍റീനിൽ പോകുന്നത്. നേരത്തെ ആൾ റൗണ്ടർ മിച്ചൽ മാർഷ്, വിക്കറ്റ് കീപ്പർ ടിം സെയ്ഫർട്ട് ഉൾപ്പെടെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ പഞ്ചാബ്, രാജസ്ഥാൻ എന്നീ ടീമുകൾക്കെതിരെ പുണയിൽ നിശ്ചയിച്ചിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റുക ആയിരുന്നു.

എന്തായാലും സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വീണ്ടും കോവിഡ് കളികൾ മുടക്കമോ എന്ന ആശങ്കയിലാണ് അധികൃതർ. താരത്തിന് കോവിദഃ പിടിപെട്ട ഉറവിടവും വ്യക്‌തമല്ല.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ