ബിസിസിഐ ഉത്തരവ് അവഗണിച്ച് ഇഷാന്‍, ഭാവി അവതാളത്തിലാക്കി താരത്തിന്റ തീക്കളി

ജാര്‍ഖണ്ഡിനായുള്ള രഞ്ജി ട്രോഫി മത്സരങ്ങളുടെ അവസാന റൗണ്ടില്‍നിന്നും വിട്ടുനിന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. കേന്ദ്ര കരാറുള്ള കളിക്കാര്‍ ഫസ്റ്റ് ക്ലാസ് ഗെയിമുകളില്‍ പങ്കെടുക്കണമെന്ന് ബിസിസിഐയുടെ വ്യക്തമായ നിര്‍ദ്ദേശം അവഗണിച്ചാണ് ഇഷാന്റെ ഈ നടപടി. ഇതോടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാരുടെ ലഭ്യതയെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായി.

എല്ലാ ഫിറ്റ്നുള്ള കേന്ദ്ര കരാറുള്ള കളിക്കാരും ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കളിക്കാരുടെ വികസനത്തില്‍ ആഭ്യന്തര ടൂര്‍ണമെന്റുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുക്കൊണ്ട് ‘ഫിറ്റാണെങ്കില്‍ ഒരു ഒഴികഴിവും നല്‍കില്ല’ എന്നാണ് അദ്ദേഹം അറിയിച്ചത്.

ഫിറ്റായിട്ടും രഞ്ജി ട്രോഫി ഒഴിവാക്കാനുള്ള കിഷന്റെ തീരുമാനം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ അദ്ദേഹം ഇടവേള എടുത്തിരുന്നു. പിന്നീട് സഹതാരങ്ങള്‍ ആഭ്യന്തര രംഗത്ത് മത്സരിക്കുമ്പോള്‍ താരം മറ്റൊരിടത്ത് പരിശീലനം നടത്തുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ കിഷന്‍ തന്റെ അസാന്നിധ്യത്തെ ന്യായീകരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബിസിസിഐയുടെ ഉത്തരവിന് വിരുദ്ധമാണ്. മാത്രമല്ല ഇത് ദേശീയ ടീമുകളിലേക്കുള്ള അദ്ദേഹത്തിന്റെ ഭാവി തിരഞ്ഞെടുപ്പിനെ ബാധിക്കുകയും ചെയ്യും.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ