ഐപിഎല്‍ 2025 ലേലം: ആര്‍സിബി നിലനിര്‍ത്തുക ഒരെയൊരു താരത്തെ, മറ്റുള്ളവരെ വിട്ടയക്കും!

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഐപിഎല്‍ ലേല നിയമങ്ങള്‍ ഞായറാഴ്ച പുറത്തിറക്കി. ഇതനുസരിച്ച് ഓരോ ഫ്രാഞ്ചൈസിക്കും റൈറ്റ് ടു മാച്ച് (ആര്‍ടിഎം) ഓപ്ഷന്‍ ഉള്‍പ്പെടുത്തിയാല്‍ 6 കളിക്കാരെ വരെ നിലനിര്‍ത്താം. ഐപിഎല്‍ 2025 ലേലത്തിന് മുന്നോടിയായി ടീമുകള്‍ അവരുടെ തിരഞ്ഞെടുക്കലുകള്‍ക്ക് അന്തിമരൂപം നല്‍കാന്‍ തുടങ്ങിയപ്പോള്‍, മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍പി സിംഗ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെ വലിയ വിധി പുറപ്പെടുവിച്ചു.

ആര്‍ടിഎമ്മിനെ ആശ്രയിച്ച് വിരാട് കോഹ്ലിയെ മാത്രമേ ടീം നിലനിര്‍ത്തുകയുള്ളൂവെന്നും മറ്റെല്ലാവരെയും വിട്ടയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ ഉദ്ഘാടന സീസണ്‍ മുതല്‍ കോഹ്‌ലി ആര്‍സിബിക്ക് വേണ്ടി കളിക്കുന്നത് ശ്രദ്ധേയമാണ്. 2

52 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സുമായി കോഹ്ലി ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ്. 8 സെഞ്ച്വറികളും 55 അര്‍ധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.

അവര്‍ക്ക് പ്രശ്നമൊന്നുമില്ലെന്ന് എനിക്ക് തോന്നുന്നു. അവര്‍ വിരാട് കോഹ്ലിയെ നിലനിര്‍ത്തുകയും മറ്റെല്ലാവരെയും വിട്ടയക്കുകയും ആര്‍ടിഎം ഉപയോഗിക്കുകയും ചെയ്യും- ആര്‍പി സിംഗ് പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും