ഇങ്ങനെ വെറുതെ ചുറ്റിനടന്നിട്ട് കാര്യമില്ല; ആര്‍.സി.ബി ബാറ്റര്‍മാരെ വിമര്‍ശിച്ച് ഹെയ്ഡന്‍

മൊഹാലിയില്‍ ഇന്നലെ നടന്ന ബാംഗ്ലൂര്‍ വിജയിച്ച ഐപിഎല്‍ മത്സരത്തില്‍ മൂന്നാം ജയം ഉറപ്പാക്കാനുള്ള പഞ്ചാബ് കിംഗ്സിന്റെ ഭീഷണി വ്യക്തമായും പ്രകടമായിരുന്നു. അതിനാല്‍ തന്നെ ആര്‍സിബി വിജയിച്ചിട്ടും അവരുടെ ബാറ്റിംഗ് സൈഡിനെ കുറിച്ച് ചില ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മത്സരത്തിനിടെ കമന്ററി ഡ്യൂട്ടിയിലുണ്ടായിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍ ആര്‍സിബി ബാറ്റര്‍മാരുടെ സമീപനത്തെ വിമര്‍ശിച്ചു.

മത്സരത്തില്‍ ആര്‍സിബിയുടെ സ്റ്റാര്‍ ഓപ്പണിംഗ് ജോഡികളായ കോഹ്ലിയും ഫാഫ് ഡുപ്ലെസിസും തങ്ങളുടെ രണ്ടാം സെഞ്ച്വറി കൂട്ടുകെട്ട് രേഖപ്പെടുത്തി ടീമിന് മികച്ച തുടക്കം നല്‍കി. എന്നിരുന്നാലും, ഒരു വിക്കറ്റ് പോലും നഷ്ടമായില്ലെങ്കിലും, പത്ത് ഓവര്‍ പിന്നിട്ടതിന് ശേഷം അവരുടെ ബാറ്റിംഗ് ഇന്നിംഗ്സിന് വേഗം നഷ്ടപ്പെട്ടു.

അപ്പോഴാണ് മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ ആര്‍സിബി ബാറ്റര്‍മാര്‍ ആക്‌സിലറേറ്ററില്‍ കാലുവെക്കാത്തതിനും അവരുടെ ശക്തമായ ബാറ്റിംഗ് നിരയെ വിശ്വസിക്കുന്നില്ലെന്നും വിമര്‍ശിച്ചത്. ഹെയ്ഡന്റെ വാക്കുകള്‍ സത്യമാക്കി കോഹ്‌ലി- ഡുപ്ലെസി കൂട്ടുകെട്ട് പിരിഞ്ഞതോടെ ആര്‍സിബി ബാറ്റിംഗ് നിര ചീട്ട് കൊട്ടാരംപോലെ തകരുകയും ചെയ്തു.

പന്തുകള്‍ പാഴാക്കരുത്. ഈ രണ്ടില്‍ ഒരാള്‍ അവസാന അഞ്ച് ഓവര്‍ വരെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ പോലും, മറ്റൊരാള്‍ ഷോട്ടുകള്‍ കളിച്ച് മുന്നോട്ട് പോകണം. വെറുതെ ചുറ്റിനടന്നിട്ട് കാര്യമില്ല’ ഹെയ്ഡന്‍ ആര്‍സിബിയുടെ ഇന്നിംഗ്സിന്റെ 14-ാം ഓവറില്‍ കമന്ററിയില്‍ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം