IND vs AFG: അക്കാര്യത്തില്‍ ഒരു വ്യക്തതയുണ്ടെങ്കില്‍ മികച്ച പ്രകടനങ്ങള്‍ വരും: അര്‍ഷ്ദീപ് സിംഗ്

ഇന്‍ഡോറില്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടി20യില്‍ ഇടംകൈയ്യന്‍ സീമര്‍ അര്‍ഷ്ദീപ് സിംഗ് 32 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ അടുത്ത കാലത്ത് യുവതാരത്തിന് സ്ഥിരത ഒരു പ്രധാന പ്രശ്‌നമായിരുന്നു. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. തങ്ങളുടെ റോളിനെ കുറിച്ച് വ്യക്തതയുണ്ടെങ്കില്‍ മികച്ച പ്രകടനങ്ങളുമായി മുന്നോട്ടുവരാനാകുമെന്ന് അര്‍ഷ്ദീപ് പറഞ്ഞു.

കളിക്കാരുടെ റോളുകള്‍ നിര്‍വചിച്ചിക്കപ്പെട്ടിരിക്കുന്നു. ഒരു ബോളര്‍ എന്ന നിലയില്‍, നിങ്ങള്‍ തുടക്കത്തിലും മധ്യ ഓവറിലും പന്തെറിയണം. വ്യക്തതയുണ്ടെങ്കില്‍, നിങ്ങള്‍ മികച്ച പ്രകടനങ്ങളുമായി എത്തും. കഴിഞ്ഞ 12 മാസങ്ങള്‍ പല അനുഭവങ്ങളുടെ ഒരു മിശ്രിതമാണ്. കുറച്ച് നല്ല പ്രകടനങ്ങള്‍ ഉണ്ടായിരുന്നു, എനിക്ക് പുതിയ എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞു. ചില ഉയര്‍ച്ച താഴ്ചകളും ഉണ്ടായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍, ഞാന്‍ കുറച്ച് വ്യത്യാസങ്ങള്‍ പരീക്ഷിച്ചു, പ്രത്യേകിച്ച് ഇടംകൈയ്യന്‍മാര്‍ക്കെതിരെ. അത് പ്രവര്‍ത്തിക്കുകയും അത് എനിക്ക് കുറച്ച് ആത്മവിശ്വാസം നല്‍കുകയും ചെയ്തു. എന്റെ കഴിവുകള്‍ മൂര്‍ച്ച കൂട്ടാനാണ് ഞാന്‍ ശ്രമിക്കുന്നത്- അര്‍ഷ്ദീപ് പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ നജീബുള്ള സദ്രാന്‍, കരീം ജനത്, നൂര്‍ അഹമ്മദ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി യുവ പേസര്‍ അഫ്ഗാന്‍ മധ്യനിരയെ തകര്‍ത്തു. സന്ദര്‍ശകരെ 172 റണ്‍സില്‍ ഒതുക്കാനും ഒടുവില്‍ മത്സരം ആറ് വിക്കറ്റിന് ജയിക്കാനും ഇത് ഇന്ത്യയെ സഹായിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക