ശ്രേയസ് അയ്യരെ തേടി ഐ.സി.സിയുടെ പരിഗണന ; ഫെബ്രുവരിയിലെ ഏറ്റവും മികച്ച പുരുഷതാരം

ശ്രീലങ്കയ്ക്ക് എതിരേയുള്ള പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ ശ്രേയസ് അയ്യരെത്തേടി ഐസിസിയുടെ പരിഗണനയും 2022 ഫെബ്രുവരിയിലെ മികച്ച പുരുഷ താരമായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തു. ബംഗലുരുവില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 27 കാരന്‍ മികച്ച ബാറ്റിംഗ് പ്രകടനം നടത്തയിരുന്നു.

ഫെബ്രുവരിയില്‍ നടന്ന ശ്രീലങ്കയ്ക്ക് എതിരേയുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ നിര്‍ണ്ണായക പ്രകടനമാണ് ശ്രേയസ് അയ്യര്‍ നടത്തിയത്. പുറകേപുറകേ മൂന്ന് അര്‍ദ്ധസെഞ്ച്വറിയാണ് ശ്രേയസ് അയ്യര്‍ നേടിയത്. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ 28 പന്തില്‍ 57 റണ്‍സ് എടുത്തിുനന്നു് അടുത്ത മത്സരത്തില്‍ 44 പന്തില്‍ 74 റണ്‍സും മൂന്നാം മത്സരത്തില്‍ 45 പന്തില്‍ 73 റണ്‍സും നേടി. ശ്രീലജ്കയ്ക്ക് എതിരേയുള്ള പരമ്പരയ്ക്ക് മുമ്പ് വെസ്റ്റിന്‍ഡീസിന് എതിരേയും താരം മികച്ച പ്രകടനം നടത്തിയിരുന്നു.

വെസ്റ്റിന്‍ഡീസിന് എതിരേ ഏകദിനത്തില്‍ 80 പന്തുകളില്‍ 111 റണ്‍സ് എടുത്തിരുന്നു. ഫീല്‍ഡിലെ മികച്ച പ്രകടനത്തിന് പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് മികച്ച സമയമായിരുന്നു. ഐപിഎല്‍ മെഗാലേലത്തില്‍ 12.25 കോടി രൂപയ്ക്കാണ് ശ്രേയസിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ ലേലത്തിനെടുത്തു.

Latest Stories

രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി; സമൂഹമാധ്യമങ്ങളിൽ അമിതാഹ്ളാദം നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി കെപിസിസി

'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ'; നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് മുഖ്യമന്ത്രിക്കയച്ച മെസേജ് വിവരങ്ങൾ പുറത്ത്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും

വീണ്ടും മുൻ‌കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; ഹർജി നൽകിയത് രണ്ടാം ബലാത്സംഗക്കേസിൽ

'വിമാനങ്ങൾ നിൽക്കും, നിരക്കുകൾ കുതിക്കും, നിയന്ത്രണം നഷ്ടപ്പെടും'; ഇന്ത്യൻ വ്യോമയാനത്തിന്റെ പുതിയ ശക്തിവിനിമയ ഭൂപടം; മിനി മോഹൻ

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ