എന്റെ കല്യാണത്തിന് പോലും ഞാൻ ബോളുമെടുത്താണ് പോയത്, കാരണം....; വമ്പൻ വെളിപ്പെടുത്തലുമായി സ്റ്റാർ ബോളർ

ഇന്ത്യൻ ടീമിലേക്ക് വൈകിയെത്തി ചുരുങ്ങിയ സമയം കൊണ്ട് മിസ്റ്ററി സ്പിന്നർ എന്ന് വിളിപ്പേര് കിട്ടിയ താരമാണ് വരുൺ ചക്രവർത്തി. ഈ വര്ഷം നടന്ന ചാമ്പ്യൻസ് ട്രോഫിയിലും ഏഷ്യ കപ്പിലും അദ്ദേഹത്തിന്റെ നിർണായകമായ പ്രകടനം കാരണമാണ് ഇന്ത്യക്ക് കപ്പ് ജേതാക്കളാകാൻ സാധിച്ചത്. ഇപ്പോഴിതാ താരം ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

വരുൺ ചക്രവർത്തി പറയുന്നത് ഇങ്ങനെ:

“നിങ്ങൾ എന്നെ പുറത്തുവെച്ച് എവിടെയും ഏതുസമയത്തും കണ്ടുമുട്ടിയാൽ നിങ്ങൾക്ക് എന്റെ കൂടെ ഒരു പന്തിനെയും കാണാം. ഞാൻ എപ്പോഴും അതുമെടുത്താണ് നടക്കുക”

“എന്റെ സ്വന്തം വിവാഹ റിസപ്ഷനിൽ പോലും ഞാൻ അത് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ബോളുമെടുത്താണ് ഞാൻ റിസപ്ഷൻ വേദിയിലേക്ക് പോയത്. പിന്നീട് അത് എന്റെ സഹോദരന്റെ കൈയിൽ നൽകി. പന്തിന്റെ ആ തോൽ എന്റെ കൈയിൽ തൊട്ടില്ലെങ്കിൽ എനിക്ക് എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നും. എനിക്ക് വിത്ത്ഡ്രോവൽ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങും” വരുൺ ചക്രവർത്തി പറഞ്ഞു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി