കോഹ്ലി പ്രചോദിപ്പിച്ചു, വിജയത്തിന് സഹായിച്ചെന്ന് ഹീതർ നൈറ്റ്; അതാണ് കിംഗ് കോഹ്‌ലിയുടെ പവറെന്ന് ആരാധകർ

വനിതാ പ്രീമിയർ ലീഗ് (WPL) 2023-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർ‌സി‌ബി) വിജയരഹിതമായ നാളുകൾ അവസാനിപ്പിച്ച് സീസണിലെ ആദ്യ ജയം നേടി. യുപി വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അതിനിർണായക ജയം കണ്ടെത്തിയത്. ഇന്നലെ കൂടി തോറ്റിരുന്നെങ്കിൽ ആർ.സി.ബി ടൂർണമെന്റിൽ നിന്ന് തന്നെ പുറത്താകുമായിരുന്നു.

എന്തായാലും ബോളിങ്ങിൽ മികവ് പുലർത്തിയ യു.പിയെ 136 റൺസിൽ ഒതുക്കി. ചെറിയ സ്കോർ പിന്തുടരുന്നതിനിടെ തകർന്നെങ്കിലും പ്രതീക്ഷ കൈവിടാതെ ബാറ്റുവീശിയ ഹീതർ നൈറ്റ് (24) കനിക അഹൂജ (46) റിച്ച ഘോഷ് (31) എന്നിവരുടെ മികവിലാണ് ടീം 5 എയ്‌ക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയത്.

അതിനിടയിൽ ഹീതർ നൈറ്റ് കോഹ്‌ലിയുമായി സംസാരിച്ചതിനെക്കുറിച്ച് പറഞ്ഞു. ” ഞങ്ങൾ എല്ലാവരും ഇന്ന് കോഹ്‌ലിയുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ പ്രചോദിപ്പിച്ചു. കിംഗ് കോഹ്ലി നൽകിയ മോട്ടിവേഷൻ കാരണമാണ് ടീം വിജയിച്ചതെന്ന അഭിപ്രായമാണ് ഒരു വിഭാഗം ആരാധകർ കുറിച്ചത്.

Latest Stories

ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം

ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ആറ് വര്‍ഷത്തിനിടെ ഇതാദ്യം

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

കൈക്കൂലി കേസ്; കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി, നോട്ടീസ് നൽകി

IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ