T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

ജൂൺ രണ്ടിന് ആരംഭിക്കുന്ന ടി20 ലോകകപ്പ് 2024-ൽ ഇന്ത്യയുടെ ഏഴാം നമ്പർ ബാറ്ററാകാൻ രവീന്ദ്ര ജഡേജ യോഗ്യനല്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി പറഞ്ഞു. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കുറിച്ച് മൂഡി ചർച്ച ചെയ്യുകയും നിർവാഹം ഇല്ലാത്തതിനാൽ മാത്രം ജഡേജയെ അക്‌സർ പട്ടേലിനുമുമ്പ് തിരഞ്ഞെടുകയും ചെയ്തു . ജഡേജയേക്കാൾ മികച്ച സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരാളെ ടീമിന് ആവശ്യം ആണെന്ന് പറയുകയും ചെയ്തു.

“ഞാൻ രണ്ടുപേരെയും (രവീന്ദ്ര ജഡേജയും അക്സർ പട്ടേലും) എടുക്കില്ല. ഞാൻ ജഡേജയെ എടുക്കുന്നത് മികച്ച ഇടംകൈയ്യൻ സ്പിന്നിംഗ് ഓപ്ഷനായി ഇന്ത്യക്ക് ഒരാളെ ആവശ്യം ഉള്ളതിനാലാണ്. അവൻ രാജ്യത്തെ ഏറ്റവും മികച്ച ഇടങ്കയ്യൻ സ്പിന്നറാണ്. എന്തന്നാൽ ബാറ്റർ എന്ന നിലയിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള മികവൊന്നും ജഡേജക്ക് ഇല്ല. അത് സമീപകാല പ്രകടനങ്ങളിൽ നിൻ വ്യക്തമാണ്.”

“ഒരു ലോകകപ്പ് ടീമിൽ ഏഴാം നമ്പറിൽ ബാറ്റുചെയ്യാൻ അദ്ദേഹത്തിന്റെ കഴിവ് പര്യാപ്തമാണെന്ന് ഞാൻ കരുതുന്നില്ല. തൻ്റെ സ്‌ട്രൈക്ക് റേറ്റ് ഉപയോഗിച്ച് അദ്ദേഹം അത് തെളിയിച്ചു. നിങ്ങൾക്ക് ഏഴിൽ ബാറ്റ് ചെയ്യുന്ന ഇംപാക്റ്റ്-ടൈപ്പ് കളിക്കാരനെ വേണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കെ ശ്രീകാന്ത് ഇതേ ചർച്ചയുടെ ഭാഗമായിരുന്നു, ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ടി20 ലോകകപ്പിനുള്ള ടീമിൽ ജഡേജയെയും അക്‌സർ പട്ടേലിനെയും തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്സറിനെ അപേക്ഷിച്ച് ജഡേജയ്ക്ക് സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് കടക്കാൻ മികച്ച അവസരങ്ങളുണ്ടെന്ന് അദ്ദേഹം കരുതുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ