ഹര്‍മനും സ്‌മൃതിയും എനിക്ക് വാക്ക് തന്നിരുന്നു, അവർ അത് പാലിച്ചു: ജുലന്‍ ഗോസ്വാമി

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി ഉയർത്തിക്കൊണ്ടാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചു.

വനിതാ ഏകദിന ലോകകപ്പ് നേട്ടത്തിന് പിന്നാലെ വികാരാധീനയായി ഇന്ത്യയുടെ മുന്‍ താരം ജുലന്‍ ഗോസ്വാമി. ഈ ലോകകപ്പ് തനിക്ക് വേണ്ടി നേടുമെന്ന് സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീതും തനിക്ക് വാക്കുനല്‍കിയിരുന്നെന്നും അവര്‍ അത് പാലിച്ചെന്നും ജുലന്‍ പറഞ്ഞു.

ജുലന്‍ ഗോസ്വാമി പറയുന്നത് ഇങ്ങനെ:

” ഈ ലോകകപ്പിന് മുന്‍പ് എനിക്ക് വേണ്ടി അത് നേടുമെന്ന് അവര്‍ എനിക്ക് വേണ്ടി വിജയിക്കുമെന്ന് വാക്കുനല്‍കിയിരുന്നു. 2022 ലോകകപ്പിന് ശേഷമായിരുന്നു അത്. അന്ന് നമുക്ക് സെമിഫൈനലിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. അതിന് ശേഷം ഹര്‍മനും മന്ദാനയും അര്‍ധ രാത്രിയില്‍ എന്റെ മുറിയിലേക്ക് വന്നു. എന്നിട്ട് പറഞ്ഞു, ‘അടുത്ത ലോകകപ്പില്‍ നിങ്ങള്‍ വരുമോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ആ ട്രോഫി നേടിത്തരും. ഒടുവില്‍ അവരത് നേടി. അതുകൊണ്ടാണ് ഞങ്ങള്‍ വൈകാരികമായി പൊട്ടിക്കരഞ്ഞത്” ജുലന്‍ ഗോസ്വാമി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ