ക്രിക്കറ്റിന്റെ ദൈവം: പാക് ഇതിഹാസത്തിന്‍റെ പേര് പറഞ്ഞ് സഞ്ജയ് ദത്ത്

ക്രിക്കറ്റിന്റെ ദൈവം പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രമാണെന്ന് പ്രശസ്ത ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. അടുത്തിടെ ദുബായില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഇടങ്കയ്യന്‍ പേസറുമായ വസീം അക്രമിനെ സഞ്ജയ് ദത്ത് പ്രശംസിച്ചത്. ഇതിഹാസ സീമറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

വസീം ഭായിക്കൊപ്പം ഇവിടെ ആയിരിക്കാനായത് അഭിമാനകരമാണ്. അദ്ദേഹം എനിക്ക് ഒരു സഹോദരനാണ്. എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. ക്രിക്കറ്റിന്റെ ദൈവമാണ് വസീം ഭായ്. അവന്റെ റിവേഴ്‌സ് സ്വിംഗ് ഏറ്റവും മികച്ചതാണ്. എല്ലാവരും അവനെ ഭയപ്പെട്ടു- സഞ്ജയ് ദത്ത് പറഞ്ഞു.

കരിയറില്‍ 460 മത്സരങ്ങളില്‍ നിന്ന് 916 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് അക്രം. 1992ല്‍ ഇമ്രാന്‍ ഖാന്റെ ക്യാപ്റ്റന്‍സിയില്‍ പാകിസ്ഥാന്‍ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ വസീം മികച്ച പ്രകടനം പുറത്തെടുത്തു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം അക്രം പരിശീലകനായും കമന്റേറ്ററായും പ്രവര്‍ത്തിച്ചു വരികയാണ്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ