റിഷഭും ശ്രേയസുമല്ല, അടുത്ത സീസണില്‍ അവന്‍ നയിക്കണം; ഡല്‍ഹിയ്ക്ക് പുതിയ നായകനെ നിര്‍ദേശിച്ച് ഗംഭീര്‍

ഡല്‍ഹി ക്യാപിറ്റല്‍സിന് റിഷഭ് പന്തും ശ്രേയസ് അയ്യരുമല്ലാതെ അടുത്ത സീസണില്‍ മറ്റൊരു നായകനെ നിര്‍ദേശിച്ച് ഗൗതം ഗംഭീര്‍. സ്ര്‌റാര്‍ സ്പിന്നര്‍ ആ.അശ്വിനെ ഡല്‍ഹി നായകനാക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്.

‘ഞാന്‍ അശ്വിന്റെ വലിയൊരു ഫാനാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇതു നിങ്ങള്‍ക്കു വിചിത്രമായി തോന്നിയേക്കാം. ഒരു പക്ഷെ ഞാന്‍ മാത്രമായിരിക്കാം ഇങ്ങനെ ചിന്തിക്കുന്നത്. അടുത്ത വര്‍ഷം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായി അശ്വിന്‍ വരണമെന്നാണ് എന്റെ ആഗ്രഹം’ ഗംഭീര്‍ പറഞ്ഞു.

ഐപിഎല്ലില്‍ നേരത്തെ പഞ്ചാബ് കിംഗ്‌സിന്റെ നായകനായിരുന്നു അശ്വിന്‍. ഈ സീസണില്‍ ഡല്‍ഹിക്കായി അത്ര മികച്ച പ്രകടനമായിരുന്നില്ല അശ്വിന്റേത്. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ അദ്ദേഹത്തെ ഡിസി നിലനിര്‍ത്താനുള്ള സാധ്യതയും കുറവാണ്. 13 മല്‍സരങ്ങളില്‍ നിന്നും 47 എന്ന മോശം ശരാശരിയില്‍ ഏഴു വിക്കറ്റുകള്‍ മാത്രമാണ് അശ്വിന്‍ വീഴ്ത്തിയത്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി